കൊച്ചി: ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമലീത്ത മഞ്ഞുമ്മൽ പ്രോവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടിലിനെയും ഫാ. സിൽവിൻ കളത്തിലിനെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വരാപ്പുഴ അതിരൂപത കെഎൽസിഎ ആവശ്യപ്പെട്ടു.

സാംബൽപുരിലെ ചാർവാട്ടി ഗോത്രവർഗ ഗ്രാമത്തിലെ ആശ്രമത്തിൽ പുലർച്ചെ അതിക്രമിച്ചു കയറിയാണ് അക്രമികൾ അകാരണമായി വൈദികരെ നിഷ്ഠുരമായി മർദിച്ചത്. ഛത്തീസ്ഗഡിലെ ഇന്ത്യൻ മിഷനറി മൂവ്മെന്‍റ് പാസ്റ്റർ മലയാളി ജോസ് തോമസും സമീപകാലത്ത് ആക്രമണത്തിനിരയായിരുന്നു.

മതേതര ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷണറിമാർക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾക്ക് നരേന്ദ്ര മോദി സർക്കാർ തയാറാകണമെന്നും അതുവഴി രാജ്യത്തിന്‍റെ മതേതര സങ്കല്പങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അതിരൂപത പ്രസിഡന്‍റ് സി.ജെ. പോളും ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു.


വൈസ് പ്രസിഡന്‍റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആന്‍റണി, എം.എൻ. ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.