തൃശൂർ: ചിട്ടി ബിസിനസിൽ കെഎസ്എഫ്ഇ മാതൃകാസ്ഥാപനമാണെന്നു ധനമന്ത്രി അഡ്വ. കെ.എൻ. ബാലഗോപാൽ. നിരവധി സംസ്ഥാനങ്ങളിൽനിന്നു കെഎസ്എഫ്ഇയുടെ പ്രവർത്തനം പഠിക്കാൻ സംഘങ്ങൾ എത്താറുണ്ട്. കെഎസ്എഫ്ഇ കോർപറേറ്റ് ഓഫീസിൽ ഡയമണ്ട് ചിട്ടി സമ്മാനാർഹർക്കു സമ്മാനദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പെരിഞ്ഞനം ശാഖയിലെ ചിട്ടിവരിക്കാരനായ ആദർശ് 25 ലക്ഷം രൂപയുടെയും മുതുകുളം ശാഖയിലെ സരസൻ 15 ലക്ഷം രൂപയുടെയും സമ്മാനച്ചെക്ക് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.


കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ സ്വാഗതവും ജനറൽ മാനേജർ(ബിസിനസ്) പി. ശ്രീകുമാർ നന്ദിയും പറഞ്ഞു. ഡയറക്ടർമാരും യോഗത്തിൽ സംബന്ധിച്ചു.