തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതിതീവ്ര മഴ കുറയുമെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരം.

തെക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ പ്രഭാവം കുറഞ്ഞതോടെയാണ് മഴയുടെ തീവ്രത കുറയുന്നത്.

അതേസമയം ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരുന്ന തീവ്രമഴയ്ക്കും കാറ്റിനും രണ്ടു ദിവസങ്ങളായി ശമനമുണ്ടായിട്ടുണ്ട്.