കൊല്ലം : കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന കാര്യം ഉറപ്പായി. ബംഗളൂരുവിൽ നിന്ന് ജോലാർപേട്ട, കോട്ടയം, കൊല്ലം വഴി തിരുവനന്തപുരം നോർത്തിലേക്കാണ് (കൊച്ചുവേളി ) സർവീസ് ആരംഭിക്കുക.

ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ദക്ഷിണ റെയിൽവേ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.മാത്രമല്ല സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതിക്കായി റെയിൽവേ ബോർഡിന് ശിപാർശയും നൽകിയിട്ടുണ്ട്. റെയിൽവേ ബോർഡിന്‍റെ അന്തിമ തീരുമാനം വന്നാൽ ഉടൻ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. കെ. സിംഗ് അറിയിച്ചു.

എറണാകുളം - ബംഗളുരു ഇന്‍റർസിറ്റിയും എൽഎച്ച്ബി കോച്ചിലേക്ക്

എറണാകുളം - ബംഗളുരു ഇന്‍റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനും (12677/12678) എൽഎച്ച്ബി കോച്ചിലേക്ക് മാറുന്നു. എറണാകുളം - ബംഗളുരു സർവീസിൽ ഇത് 20 മുതലും തിരികെയുള്ള സർവീസിൽ 21 മുതലും പ്രാബല്യത്തിൽ വരും.


നിലവിൽ ഇന്‍റർസിറ്റിയിൽ 21 ഐസിഎഫ് കോച്ചുകളാണ് ഉള്ളത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണം 20 ആയി കുറയുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

അമൃത എക്സ്പ്രസിൽ അധിക ജനറൽ കോച്ച്

തിരുവനന്തപുരം സെൻട്രൽ - മധുര ജംഗ്ഷൻ അമൃത എക്സ്പ്രസിൽ (16343/16344) അധിക മായി ഒരു ജനറൽ കോച്ച് കൂടി ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ നാളെ മുതലും തിരികെയുള്ള സർവീസിൽ ആറ് മുതലും മാറ്റം പ്രാബല്യത്തിൽ വരും.

നിലവിൽ അമൃത എക്സ്പ്രസിൽ മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ഉള്ളത്. ഇത് നാലായി വർധിക്കും.