കോഴിക്കോട്: നഗരത്തില്‍ ഒരുമാസത്തിനിടെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ഏഴുപേരില്‍നിന്നായി തട്ടിയെടുത്തത് അഞ്ചു കോടി 39 ലക്ഷം രൂപ. തട്ടിപ്പിനിരയായവരില്‍ ബാങ്ക് മാനേജരും ഉള്‍പ്പെടുന്നു. സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണു പോലീസ് നല്‍കുന്ന സൂചന. സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പലരും പതിനായിരം മുതല്‍ കോടിക്കണക്കിനു രൂപ ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നിക്ഷേപിക്കുന്നത്.

ഒരുമാസം കൊണ്ട് 20 മുതല്‍ 100 ശതമാനം വരെ ലാഭവിഹിതമെന്നു കേള്‍ക്കുന്നതോടെ പണം നിക്ഷേപിക്കും. കഴിഞ്ഞമാസം ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ പണം നഷ്ടമായവരുടെ പരാതിയില്‍ സൈബര്‍ പോലീസ് ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.


ഫേസ്‌ബുക്കില്‍ വന്ന ലിങ്കില്‍ പണം നിക്ഷേപിച്ചതോടെ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് 92 ലക്ഷം രൂപയാണ്. നഗരത്തിലെ പ്രമുഖ ബില്‍ഡര്‍ക്ക് ഒരു കോടിയിലധികം രൂപയും നഷ്ടമായി.

സാമൂഹികമാധ്യമങ്ങളില്‍നിന്നു ലഭിക്കുന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എത്തുക ടെലഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കാണ്. ലാഭവിഹിതത്തെ സാധൂകരിക്കുന്ന ചര്‍ച്ചകള്‍ തട്ടിപ്പുസംഘം നടത്തും.

ഇതോടെ ആളുകള്‍ പണം നിക്ഷേപിക്കും. പിന്നീട് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിയുക. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരുമൊക്കെയാണു തട്ടിപ്പിനിരയാവുന്നവരില്‍ ഭൂരിഭാഗം.