തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചതു സ്കൂൾ അധികൃതർക്കു പറ്റിയ ഗുരുതരമായ പിഴവാണെന്നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണം റിപ്പോർട്ട് ലഭിച്ചതായി മന്ത്രി പറഞ്ഞു.

പരിപാടിയിലേക്ക് ക്ഷണിച്ചത് മറ്റൊരു സംഘടനയാണെങ്കിലും പരിപാടിയിൽ മുകേഷ് എം. നായർ പങ്കെടുത്തതിനാൽ സ്കൂൾ അധികൃതർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.


ഇത്തരക്കാരെ സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന ഒരു പൊതുപരിപാടിയിലും ഉൾപ്പെടുത്തരുത്. ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു.

പ്രധാനാധ്യാപകനും അധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. ആരെയെങ്കിലുമൊക്കെ കയറ്റി സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോ.

സ്കൂൾ മാനേജരോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.