മാലോം (കാസർഗോഡ്): നാലാം ക്ലാസിൽ പഠിക്കുന്പോൾ തല്ലിയതിന്‍റെ വിരോധം തീർത്തത് 62-ാം വയസിൽ. സംഭവത്തിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. മാലോത്തെ ബാലകൃഷ്‌ണൻ, മാത്യു എന്നിവർക്കെതിരേയാണു കേസെടുത്തത്.

മാലോത്തെ വി.ജെ. ബാബുവിനെയാണ് (62) ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ വച്ച് ആക്രമിച്ചത്. ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.


ബാബു നാലാംക്ലാസിൽ പഠിക്കുന്ന സമയത്ത് ബാലകൃഷ്ണനെ മർദിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.