കൊച്ചി: ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടല്‍ കയറ്റ വിഷയം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളുമായി ഉദ്യോഗസ്ഥര്‍ ഇന്നു നേരിട്ട് ഹാജരാകണമെന്നു ഹൈക്കോടതി.

ചെല്ലാനം ഗ്രാമപഞ്ചായത്തിലെയും ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെയും ഉദ്യോഗസ്ഥരോടു ഹാജരായി വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

ചെല്ലാനം മേഖലയിലെ കടലാക്രമണം തടയാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണമെന്നും മണ്‍സൂണ്‍ കാലത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാരനായ ടി.എ. ഡാന്‍ഫിന്‍ അടക്കം നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.


ഇത്തവണയും തീരവാസികള്‍ കടല്‍കയറ്റം മൂലമുള്ള ദുരിതം അനുഭവിക്കുകയാണെന്നും പരിഹാരമുണ്ടാകുന്നില്ലെന്നുമാണ് ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടുന്നത്. ദുരിതം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നടപടികള്‍ തുടര്‍ന്നുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.