തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളജുകൾക്ക് ആരോഗ്യ സർവകലാശാലയുടെയും കേരളാ നഴ്സിംഗ് കൗണ്‍സിലിന്‍റെയും അഫിലിയേഷൻ ഈ മാസം 10 നുള്ളിൽ നല്കും.

നഴ്സിംഗ് പ്രവേശന നടപടികൾ സംബന്ധിച്ച് വിവിധ സ്വാശ്രയ നഴ്സിംഗ് മാനേജ്മെന്‍റുകളുമായി നടത്തിയ ചർച്ചയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് അഫിലിയേഷൻ നടപടികൾ സംബന്ധിച്ച ഉറപ്പ് മാനേജ്മെന്‍റുകൾക്ക് നല്കിയത്.

പ്രവേശന നടപടികൾ സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ മന്ത്രിതല ചർച്ച വേണമെന്ന ആവശ്യം സ്വാശ്രയ മാനേജ്മെന്‍റുകൾ മുന്നോട്ടുവച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നടന്നത്. 10നുള്ളിൽ അഫിലിയേഷൻ നടപടി പൂർത്തിയാൽ ഉടൻ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച് പ്രവേശന നടപടികൾ വേഗത്തിലാക്കാൻ കഴിയും.


50 ശതമാനം വീതം സർക്കാർ സീറ്റും മാനേജ്മെന്‍റ് സീറ്റുമായിട്ടാണ് പ്രവേശനം നടത്തുന്നത്. അഫിലിയേഷനിൽ വ്യക്തത വന്നതോടെ സ്വാശ്രയ കോളജുകളിലെ 50 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ഈ മാസം 10നു ശേഷം ആരംഭിക്കും.