കൊച്ചി: സമൂഹത്തിന്‍റെ നന്മയ്ക്കും ക്ഷേമത്തിനുമായി രാജ്യത്തുടനീളം നിസ്വാര്‍ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ വേട്ടയാടി ആക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ വി. സി. സെബാസ്റ്റ്യന്‍.

ഭീകരവാദത്തിനെതിരേ നിലപാടുകളെടുക്കുന്നവര്‍ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുന്നത് അപഹാസ്യമാണ്.

ഒഡീഷയിലെ സാമ്പല്‍പുരില്‍ കര്‍മ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തന്‍വീട്ടിലിനെയും ഫാ. സില്‍വിന്‍ കളത്തിപ്പറമ്പിലിനെയും ആക്രമിച്ച കൊലയാളി സംഘങ്ങള്‍ക്കെതിരേ കേസെടുക്കാന്‍പോലും തയാറാകാത്തതു പ്രതിഷേധാർഹമാണ്.


ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരേ നടപടി സ്വീകരിക്കാന്‍ ഇരുപതോളം വകുപ്പുകള്‍ രാജ്യത്തുണ്ടായിരിക്കുമ്പോള്‍ മതപരിവര്‍ത്തന നിയമമുണ്ടാക്കി ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന ആസൂത്രിത അക്രമങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യർഥിച്ചു.