തിരുവനന്തപുരം: ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം.നായർ അതിഥിയായി പങ്കെുത്തതിൽ മന്ത്രി വി. ശിവൻകുട്ടി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട ഗവണ്‍മെന്‍റ് ഫോർട്ട് ഹൈസ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു.

എന്നാൽ, തങ്ങൾക്ക് മുകേഷാണു പങ്കെടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും പരിപാടിയുടെ സ്പോണ്‍സറാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നുമാണു ഹെഡ്മാസ്റ്ററുടെ മൊഴി. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു പരിപാടിയിൽ മുകേഷ് എം. നായർ മൊമെന്‍റോ സമ്മാനിക്കുകയും അവർക്കൊപ്പം ചേർന്നു സെൽഫിയെടുക്കുകയും ചെയ്തു.


മുകേഷ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോടു റീൽസ് ഷൂട്ടിന്‍റെ പേരിൽ അതിക്രമം നടത്തിയ കേസിൽ പ്രതിയാണ്. കോടതി ഇദ്ദേഹത്തിനു മുൻകൂർ ജാമ്യം നൽകിയിരുന്നു.