പാലാ: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിൽ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിലെ വിദ്യാർത്ഥിയായ അക്ഷയ് ബിജു ദേശീയ തലത്തിൽ 192-ാം റാങ്ക് കരസ്ഥമാക്കി കേരളത്തിൽ ഒന്നാമനായി.

മഹാദേവൻ സഞ്ജു-258, അദിൽ സയാൻ-426, ഗൗതം വാത്യാട്ട് സുരേഷ്-443, മിലൻ ജോസ്-466, മാഹിർ അലി-645, ഹരികിഷൻ ബൈജു- 646 എന്നിവർ കേരളത്തിലെ ആദ്യ ഏഴു റാങ്കുകൾ കരസ്ഥമാക്കി. അഖിലേന്ത്യാ തലത്തിൽ ആദ്യ 500 റാങ്കിൽ കേരളത്തിൽനിന്ന് ഇടംനേടിയ അഞ്ചുപേരും പാലാ ബ്രില്ല്യന്‍റിൽ പരിശീലനം നേടിയവരാണ്.

ട്രഷറി ജൂണിയർ സൂപ്രണ്ട് കോഴിക്കോട് കാക്കൂർ സുധിൻ വീട്ടിൽ എൻ. ബിജുവിന്‍റെയും ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായ സി.കെ. നിഷയുടെയും മകനാണ് അക്ഷയ് ബിജു. ജെഇഇ മെയിൻ പരീക്ഷയിൽ 99.9960501 പെർസെന്‍റൈൽ സ്കോർ നേടി അക്ഷയ് ബിജു കേരളത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 98-ാം റാങ്കും കരസ്ഥമാക്കിയിരുന്നു. മാന്നാനം കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്ല്യന്‍റിലായിരുന്നു ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനം.

മഹാദേവൻ സഞ്ജു തിരുവനന്തപുരം സ്വദേശി എൻജിനിയറായ സഞ്ജു ഗോപാലിന്‍റെയും ഷീജ ഗോപിനാഥിന്‍റെയും മകനാണ്. മുക്കോലയ്ക്കൽ സെന്‍റ് തോമസ് സെൻട്രൽ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടി.

അദിൽ സയാൻ കോഴിക്കോട് ചുള്ളിപ്പറന്പ് സെബാ വീട്ടിൽ ഡോക്ടർ ദന്പതികളായ മുഹമ്മദ് ഉസ്മാന്‍റെയും സീനയുടെയും മകനാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 99.9569690 സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 736-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പമായിരുന്നു ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം. ഗൗതം വാത്യാട്ട് സുരേഷ് തൃശൂർ വിയൂർ സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്‍റ് സുരേഷ് വാത്യാട്ടിന്‍റെയും അബീന സുരേഷിന്‍റെയും മകനാണ്.


തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 99.9785757 സ്കോറോടെ 413-ാം റാങ്ക് നേടി. ആർഎംഒ, എൻഎസ്ഇ എന്നീ ഒളിന്പ്യാഡുകളിലും വിജയം കൈവരിച്ചിട്ടുണ്ട്.

മിലൻ ജോസ് ആലപ്പുഴ സ്വദേശി ജോസ് തോമസിന്‍റെയും റിനി ജോണിന്‍റെയും മകനാണ്. ജെഇഇ മെയിൻ പരീക്ഷയിൽ 99.9732522 സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ 497-ാം റാങ്ക് നേടി. മാന്നാനം കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പമായിരുന്നു ബ്രില്ല്യന്‍റിലെ പരിശീലനം.

ജോഷ്വാ ജയ്സണ്‍-804, ഹരിത്ത് ശ്യാം-830, തുടങ്ങിയവരുൾപ്പടെ ആദ്യ 1000 റാങ്കിനുള്ളിൽ ഒമ്പതു പേരും 5000 റാങ്കിനുള്ളിൽ 75 പേരും 10000 റാങ്കിനുള്ളിൽ 190ൽ അധികംപേരും ബ്രില്ല്യന്‍റിൽ പരിശീലനം നേടിയവരാണ്.

ഈ വർഷത്തെ ഐഐടി പ്രവേശനത്തിനായി 750ഓളംപേർ യോഗ്യത നേടിയെടുത്തതിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമാണ് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റർ പാലാ.