കോട്ടയം: മിശിഹായോടും സഭയോടും വിശ്വസ്തത പുലർത്തുന്നവനാകണം ഓരോ വൈദികനും വൈദികാർഥിയുമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.

സീറോമലബാർ സഭയുടെ മേജർ സെമിനാരിയായ വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അധ്യാപന വിഭാഗമായ പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും 2025-26 അധ്യയന വർഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാസഭയുടെയും വളരെ പ്രത്യേകമായി സീറോമലബാർ സഭയുടെയും ദൈവശാസ്ത്രപരവും -അധ്യാത്മികവും-സാംസ്കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.


പൊന്തിഫിക്കൽ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് റവ. ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഡീക്കൻ ഹെൻറി തെക്കേചൂരനോലിൽ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ‘പാരമ്പര്യവും പുരോഗമനവും’ എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഡോ. അരുൺ കലമറ്റത്തിൽ പ്രബന്ധാവതരണം നടത്തി. 2025-26 അധ്യായന വർഷത്തിൽ ബിരുദ-ബിരുദാനന്തര-ഗവേഷണ വിഭാഗങ്ങളിലായി 346 പേർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തുന്നുണ്ട്.