നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്പോൾ പിണറായി സർക്കാർ കാവൽ സർക്കാരായി മാറുമെന്നു രമേശ് ചെന്നിത്തല. നിലന്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്പത് വർഷത്തെ പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരേ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. ജനങ്ങൾക്കു മുന്നിൽ വയ്ക്കാൻ ഭരണനേട്ടങ്ങളില്ലെന്നും ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗമായ രമേശ് ചെന്നിത്തല പറഞ്ഞു.