നിലന്പൂർ: സർക്കാരിനെതിരേ വിധി എഴുതാൻ കാത്തിരിക്കുകയാണ് ജനങ്ങളെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്‍റും എംഎൽഎയുമായ പി.സി. വിഷ്ണുനാഥ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവളപ്പാറ ദുരന്തം കഴിഞ്ഞിട്ട് ആറു വർഷമായിട്ടും പുനരധിവാസം പൂർത്തിയായിട്ടില്ല.


ചൂരൽമലയിലെ അവസ്ഥയും നമുക്കറിയാം. നിർമാണത്തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചിട്ട് ഒന്നര വർഷമായി. ആശാവർക്കർമാർ സമരത്തിലാണ്. അങ്കണവാടി ജീവനക്കാരുടെ അവസ്ഥയും പരിതാപകരമാണ്. നിലന്പൂരിൽ 10,000 ത്തിലേറെ വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നും പി.വിഷ്ണുനാഥ് പറഞ്ഞു.