ആലുവ: രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി മന്ത്രിക്കുമുന്നിൽ ബ്ലോക്ക് റിസോഴ്സ് സെന്‍റർ പരിശീലകർ.

ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനത്തിന് ആലുവയിൽ എത്തിയ മന്ത്രി പി രാജീവിനെയാണ് ശമ്പളം മുടങ്ങിക്കിടക്കുന്ന പരാതി ബിആർസി അധ്യാപകരും ജീവനക്കാരും നേരിട്ട് അറിയിച്ചത്.

കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്ത പ്രശ്നമാണു ശമ്പളം വൈകിക്കുന്നതെന്നും മറ്റേതെങ്കിലും ഫണ്ട് കണ്ടെത്തി ശമ്പളം ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസ ശമ്പളം മുടങ്ങിയതോടെ നിരവധി അധ്യാപക പരിശീലകരും ജീവനക്കാരും മക്കളുടെ വിദ്യാഭ്യാസകാര്യത്തിലടക്കം ആവശ്യമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്.