മലപ്പുറം: നാമനിർദേശപത്രിക നൽകാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പുതിയ മുന്നണി പ്രഖ്യാപിച്ച് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്.

മുന്നണിയുടെ ബാനറിൽ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്നത്തിലോ ഇത് ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്ന് അൻവർ പറഞ്ഞു.


മൂന്നാം മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായാണ് നീക്കം. കാർഷികം, തൊഴിൽ, വ്യാപാരം, സാമൂഹിക, സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.