കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന്‍റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നീ പേരുകള്‍ക്കു പകരം "രക്ഷിതാക്കള്‍’എന്നു ചേര്‍ക്കാമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്‌മാന്‍റെ ഉത്തരവ്.

ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയെങ്കിലും ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടി ചോദ്യം ചെയ്തു കോഴിക്കോട് സ്വദേശികളായ സഹാദും സിയയും സമര്‍പ്പിച്ച ഹര്‍ജിയിൽ കോടതി വിധി പറഞ്ഞത്.


ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്‍റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയാണ് കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകിയത്.

എന്നാല്‍, അച്ഛന്‍റെയും അമ്മയുടെയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കാതെ പുതിയ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നു പ്രത്യേകം ചേര്‍ക്കുന്നത് ട്രാന്‍സ്ജെൻഡര്‍ സമൂഹത്തിലുള്ളവരോടുള്ള വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.