മലപ്പുറം: നിലന്പൂരിൽ വ്യക്തമായ നിലപാടെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽ പി.വി. അൻവർ; ഒപ്പം യുഡിഎഫും. അൻവറിനെ കൂടെനിർത്തണമെന്ന് പല നേതാക്കളും പറയുന്നുണ്ടെങ്കിലും മുന്നണിയെന്ന നിലയിൽ യുഡിഎഫ് അതിനു തയാറാകുന്നില്ല. തന്നെ അംഗീകരിക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന വാശിയിലാണ് അൻവറും.

താൻ നിരായുധനാണെന്ന് ഇന്നലെ തുറന്നുപറഞ്ഞ അൻവർ ഒറ്റയ്ക്ക് മത്സരിക്കാൻ തയാറല്ല. മത്സ‌രിക്കാൻ വേണ്ട കോടികൾ കൈയിലില്ലെന്നാണ് അദ്ദേഹം പറയുന്നത്. അൻവർ മത്സരിക്കാതെ നിശബ്ദനായാൽ പിന്നെ നിലന്പൂരിൽ അടിയൊഴുക്കുകൾ ഇല്ല.

ആര്യാടൻ ഷൗക്കത്തും എം. സ്വരാജും തമ്മിലുള്ള തുറന്ന പോരാട്ടമാണു നടക്കുക. അൻവറിന് സിപിഎമ്മിനെ തോൽപ്പിക്കലാണു പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്, പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള സ്വരാജ് മത്സരിക്കുന്പോൾ. അൻവറിന് അനുകൂലമായ നിലപാടാണു ലീഗിനുള്ളതെങ്കിലും കോണ്‍ഗ്രസിന്‍റെ സീറ്റ് എന്ന നിലയിൽ ചർച്ചകൾക്ക് മുൻകൈയെടുക്കുന്നില്ല.കെ.സുധാകരൻ ഉൾപ്പെടെ ഏതാനും നേതാക്കൾ അൻവറിനെ പിന്തുണയ്ക്കുന്നുണ്ട്.


അൻവർ ആവശ്യപ്പെടുന്നതുപോലെ ആര്യാടൻ ഷൗക്കത്തിനെ പിൻവലിച്ചുകൊണ്ടുള്ള ഒരു ചർച്ചയ്ക്കും ഇല്ലെന്നതാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. ആര്യാടൻ ഷൗക്കത്താകട്ടെ പ്രചാരണരംഗത്ത് സജീവമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലന്പൂരിൽ എൽഡിഎഫ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ അവരും പോരാട്ടത്തിലേക്ക് കടക്കും.