കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃശൂരിലേതുപോലെ സിപിഎം-ബിജെപി രഹസ്യധാരണ ഏല്‍ക്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം ടി.എന്‍. പ്രതാപന്‍. ആര്യാടന്‍ ഷൗക്കത്ത് വിജയം ഉറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തത് ദുരൂഹമാണ്. സ്വരാജ് എത്തിയപ്പോഴാണ് നേര്‍ക്കുനേർ രാഷ്‌ട്രീയ പോരാട്ടമായി മാറിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിക്കു പിന്നാലെ നടന്നെങ്കിലും സിപിഎമ്മിന് ആരെയും കിട്ടിയില്ല.


അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റ് ചെയ്യിക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിക്കെതിരേയുള്ള നിലപാട് ഇവയെല്ലാം തകിടംമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.