തൃശൂർ: കേരള സംഗീതനാടക അക്കാദമി 2024ലെ സംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

തൃശൂർ വള്ളുവനാട് ബ്രഹ്മയുടെ വാഴ്‌വേമായം മികച്ച നാടകാവതരണമായും മികച്ച രണ്ടാമത്തെ നാടകാവതരണമായി കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവും തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 50,000, 30,000 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണു പുരസ്കാരം.

മികച്ച സംവിധായകൻ- രാജേഷ് ഇരുളം (കോട്ടയം ചങ്ങനാശേരി അണിയറയുടെ ഡ്രാക്കുള), മികച്ച രണ്ടാമത്തെ സംവിധായകൻ- രാജീവൻ മമ്മിളി (മിഠായിത്തെരുവ്), നാടകകൃത്ത്- മുഹാദ് വെന്പായം (തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ), രണ്ടാമത്തെ നാടകകൃത്ത്- ഹേമന്ത് കുമാർ (വാഴ്‌വേമായം).

മികച്ച നടൻ- ജോൺസൻ ഐക്കര (വാഴ്‌വേമായം), രണ്ടാമത്തെ നടൻ- കലവൂർ ശ്രീലൻ (മിഠായിത്തെരുവ്), നടി- എൻ.കെ. ശ്രീജ (ലക്ഷ്മണരേഖ), രണ്ടാമത്തെ നടി- ബിന്ദു സുരേഷ് (വനിതാ മെസ്), ഗായകൻ- ജോസ് സാഗർ (മിഠായിത്തെരുവ്), ഗായിക- ഹിമ ഷിൻജോ (വാഴ്‌വേമായം), സംഗീതസംവിധായകൻ- എം.എസ്. ശ്രീകുമാർ (വനിതാമെസ്), ഗാനരചയിതാവ് രമേശ് കാവിൽ (മിഠായിത്തെരുവ്), രംഗപട സംവിധായകൻ- വിജയൻ കടന്പേരി (റിപ്പോർട്ട് നന്പർ 79), ദീപസംവിധായകൻ- ഗോപിനാഥ് കോഴിക്കോട് (മിഠായിത്തെരുവ്), വസ്ത്രാലങ്കാരം- വക്കം മാഹീൻ (ഡ്രാക്കുള), സംഗീതസംവിധായകൻ- അനിൽ മാള (വാഴ്‌വേമായം), ശബ്ദലേഖകൻ- രാജേഷ് ഇരുളം (വാഴ്‌വേമായം), ദീപനിർവാഹകൻ- സന്തോഷ് തിരുവല്ലം (റിപ്പോർട്ട് നന്പർ 79), സംഗീതനിർവാഹകൻ- ഡി. സുരേഷ് ബാബു (മുച്ചീട്ടുകളിക്കാരന്‍റെ മകൾ).


കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കലാകാരികള്‍ മരിക്കുകയും നിരവധിപേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടും നാടകവുമായി അരങ്ങിലെത്തിയ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്‍റെ വനിതാമെസ് എന്ന നാടകം പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹമായി.