തൃശൂർ: എഐ കാമറകളിൽ വർഷംതോറും കാലിബ്രേറ്റ് ചെയ്യുന്നില്ലെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.

കാമറകൾ കൃത്യതാപരിശോധന (കാലിബ്രേറ്റ്) നടത്താതെ കണ്ടെത്തുന്ന കുറ്റകൃത്യത്തിനു നിയമസാധുതയില്ലെന്നും അന്പതുലക്ഷം പേർക്കു നോട്ടീസ് നൽകിയതും 161 കോടിയോളം പിഴയടപ്പിച്ചതും നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പരാതി നൽകി. കാമറകൾ പ്രതിവർഷം കാലിബ്രേറ്റ് ചെയ്യണമെന്നു സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമം -167എ പ്രകാരം വ്യവസ്ഥയുണ്ട്.


എഐ കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസ് നൽകുന്നതു നിയമവിരുദ്ധമാണെന്നു വ്യക്തമായ സാഹചര്യത്തിൽ കാമറകളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കെബിടിഎ പ്രസിഡന്‍റ് ജോണ്‍സണ്‍ പടമാടൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.