ബിനു ജോര്‍ജ്

കോഴിക്കോട്: കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടപടിക്രമങ്ങളില്‍ ഭേദഗതി. സഹകരണ വകുപ്പ് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കൈമാറുന്ന അര്‍ഹമായ അപേക്ഷകള്‍ മാത്രമാണിനി കര്‍ഷക കടാശ്വാസ കമ്മീഷന്‍ കടാശ്വാസത്തിനു പരിഗണിക്കുക.

അനര്‍ഹര്‍ക്കു കടാശ്വാസം ലഭിക്കുന്നതു തടയാനും കടാശ്വാസ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനുമെന്ന പേരിലാണ് ഭേദഗതി. കര്‍ഷക കടാശ്വാസ കമ്മീഷന്‍ തീര്‍പ്പുകല്‍പ്പിക്കുന്ന അപേക്ഷകള്‍ സഹകരണ വകുപ്പിനു കൈമാറുന്നതായിരുന്നു മുന്‍രീതി.

അപേക്ഷകള്‍ സഹകരണ സംഘം രജിസ്ട്രാര്‍ പരിശോധിച്ചശേഷം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമാണ് കടാശ്വാസ തുക ധനകാര്യസ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ വരവുവച്ചിരുന്നത്.

ഭേദഗതി പ്രകാരം, കടക്കെണിയിലായ കര്‍ഷകര്‍ കടാശ്വാസത്തിനുവേണ്ടി നല്‍കുന്ന അപേക്ഷകള്‍ ഇനി ആദ്യം പരിശോധിക്കുക സഹകരണ സംഘം രജിസ്ട്രാറാണ്. അപേക്ഷകന്‍ കടാശ്വാസത്തിന് അര്‍ഹനാണോ എന്ന് രജിസ്ട്രാര്‍ തീരുമാനിക്കും.

മുന്‍രീതി കടാശ്വാസം അനുവദിക്കുന്നതിന് വളരെയധികം കാലതാമസം സൃഷ്ടിച്ചിരുന്നു. കമ്മീഷന്‍ തുടര്‍ച്ചായി സിറ്റിംഗ് നടത്തി പാസാക്കുന്ന അപേക്ഷകള്‍ യഥാസമയം പരിശോധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇത് ആക്ഷേപം സൃഷ്ടിച്ച സാഹചര്യത്തില്‍, സബോര്‍ഡിനേറ്റ് ലെജിസ്‌ളേഷന്‍ കമ്മിറ്റി (2006-08) യുടെ റിപ്പോര്‍ട്ട് പ്രകാരമാണു സര്‍ക്കാര്‍ ഭേദഗതിക്ക് തയാറായത്.


ഭേദഗതി പ്രകാരം, സഹകരണ വകുപ്പ് പരിശോധന പൂര്‍ത്തിയാക്കി കൈമാറുന്ന അപേക്ഷകളില്‍ കടാശ്വാസ കമ്മീഷന്‍ തീര്‍പ്പുകല്‍പ്പിച്ച് പ്രപ്പോസല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കു കടാശ്വാസ തുക കൈമാറണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അര്‍ഹതയില്ലാത്തവര്‍ക്കു നല്‍കിയ കടാശ്വാസ തുക കമ്മീഷന്‍ തിരിച്ചുപിടിക്കണമെന്നും സബോര്‍ഡിനേറ്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കടാശ്വാസ തുക അനുവദിച്ചശേഷം അതു തിരിച്ചുപിടിക്കുന്നത് സങ്കീര്‍ണതകളിലേക്കും ബുദ്ധിമുട്ടുകളിലേക്കും വഴിതെളിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിച്ച് സഹകരണ വകുപ്പിന്‍റെ സൂക്ഷ്മ പരിശോധന ഉള്‍പ്പെടുത്തി നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.