തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു രാജ്ഭവനിൽ നടന്ന പ്രഭാഷണത്തിന് സംഘപരിവാർ നേതാവ് ഗുരുമൂർത്തിയെ കൊണ്ടുവന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്‍റെ നിലപാടിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്ഭവനിൽ നടത്തിയ പരിപാടി ആർഎസ്എസുകാരൻ സംഘടിപ്പിക്കുന്ന പരിപാടിപോലെയാക്കിയ ഗവർണർ അങ്ങനെയാകാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ സമയത്തു തന്നെ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർമാണ പ്രവർത്തനത്തിലെ തകരാർ മാത്രമാണ് ഇവിടെ സംഭവിച്ചത്. ഇതിൽ വിദഗ്ധ പരിശോധന നടന്നു വരികയാണ്. അടുത്തയാഴ്ച ഡൽഹിയിൽ പോകുന്പോൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.