തൃശൂർ: അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്‍റെ പങ്കുതെളിയിക്കാൻ താൻ അവരെ വെല്ലുവിളിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവർ ഇന്ത്യ ഭരിക്കുന്നത് എങ്ങനെ ന്യായീകരിക്കാൻ കഴിയും? ഒരുകാലത്തു ബ്രിട്ടീഷ് രാജിനെ നാം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചതുപോലെ പുതിയ കാലത്ത് ആർഎസ്എസ് രാജിനെയും മോദി രാജിനെയും ചെറുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. പ്രധാനമന്ത്രി എന്നതിനുപകരം പ്രധാന സേവകൻ എന്നാണ് നരേന്ദ്ര മോദി സ്വയം വിശേഷിപ്പിക്കുന്നത്. അതൊരു സ്വയംസേവകന്‍റെ വാക്കുകളാണ്. ജനാധിപത്യ ഇന്ത്യക്ക് അപമാനമാണ് ആ വിശേഷണമെന്നും രാജ്യത്തിന്‍റെ പരമാധികാരത്തെ അമേരിക്കൻ പ്രസിഡന്‍റിന്‍റെ കാൽക്കീഴിൽ അടിയറവച്ചിട്ട് പ്രധാനമന്ത്രി നിശബ്ദനായിരിക്കുകയാണെന്നും ഡി. രാജ കുറ്റപ്പെടുത്തി.


മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, നേതാക്കളായ കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ എംഎൽഎ, അഡ്വ. ടി.ആർ. രമേഷ് കുമാർ, അഡ്വ. വി.എസ്. സുനിൽകുമാർ, കെ.വി. വസന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.