കോഴിക്കോട്: ദേവഗിരി സെന്‍റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ സുവോളജി വിഭാഗത്തിൽ 30 വർഷം അധ്യാപകനായും കഴിഞ്ഞ മൂന്നു വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ഡോ. ബോബി ജോസ് ചന്ദ്രൻകുന്നേൽ ഇന്നു സർവീസിൽനിന്ന് വിരമിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്ക് റാങ്കിംഗിൽ (എൻഐആർഎഫ്) തുടർച്ചയായി നൂറിൽ താഴെ റാങ്ക് നിലനിർത്തുന്നതിനും ഈ വർഷം ആരംഭിച്ച കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗിൽ (കെഐആർഎഫ്) നാലാംസ്ഥാനം കൈവരിക്കുന്നതിനും ഈ അക്കഡേമിക് വർഷം നടന്ന നാക് അക്രഡിറ്റേഷനിൽ 3.65 സ്കോറോടെ എ-ഡബിൾ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാനും ഈ കാലയളവിൽ കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് ബോബി സാർ പടിയിറങ്ങുന്നത്.

കോളജിലെ ലൈബ്രറി, സുവോളജി മ്യൂസിയം എന്നിവയുടെ നവീകരണത്തിനും പുതിയ അക്കഡേമിക് ബ്ലോക്കുകളുടെ നിർമാണത്തിനും കോളജ് സൗന്ദര്യവത്കരണത്തിനും ബോബി സാർ നേതൃത്വം നല്കി. ക്ലീൻ ഗ്രീൻ കാമ്പസ് അവാർഡ്, മികച്ച പരിസ്ഥിതി സൗഹൃദ കാമ്പസ് തുടങ്ങിയ അവാർഡുകളും ഈ കാലയളവിൽ കോളജ് കരസ്ഥമാക്കി.

കോഴിക്കോട്: ദേവഗിരി സെന്‍റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ സുവോളജി വിഭാഗത്തിൽ 30 വർഷം അധ്യാപകനായും കഴിഞ്ഞ മൂന്നു വർഷം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ഡോ. ബോബി ജോസ് ചന്ദ്രൻകുന്നേൽ ഇന്നു സർവീസിൽനിന്ന് വിരമിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്ക് റാങ്കിംഗിൽ (എൻഐആർഎഫ്) തുടർച്ചയായി നൂറിൽ താഴെ റാങ്ക് നിലനിർത്തുന്നതിനും ഈ വർഷം ആരംഭിച്ച കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗിൽ (കെഐആർഎഫ്) നാലാംസ്ഥാനം കൈവരിക്കുന്നതിനും ഈ അക്കഡേമിക് വർഷം നടന്ന നാക് അക്രഡിറ്റേഷനിൽ 3.65 സ്കോറോടെ എ-ഡബിൾ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാനും ഈ കാലയളവിൽ കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് ബോബി സാർ പടിയിറങ്ങുന്നത്.

കോളജിലെ ലൈബ്രറി, സുവോളജി മ്യൂസിയം എന്നിവയുടെ നവീകരണത്തിനും പുതിയ അക്കഡേമിക് ബ്ലോക്കുകളുടെ നിർമാണത്തിനും കോളജ് സൗന്ദര്യവത്കരണത്തിനും ബോബി സാർ നേതൃത്വം നല്കി. ക്ലീൻ ഗ്രീൻ കാമ്പസ് അവാർഡ്, മികച്ച പരിസ്ഥിതി സൗഹൃദ കാമ്പസ് തുടങ്ങിയ അവാർഡുകളും ഈ കാലയളവിൽ കോളജ് കരസ്ഥമാക്കി.