തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതി ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്.

ഒഡീഷ തീരത്തിനുസമീപം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതു ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ തുടരുമെന്നാണ് വിലയിരുത്തൽ.


ഇന്നു രാത്രി 8.30 വരെ സംസ്ഥാനത്ത് തീരങ്ങളിൽ 3.9 മീറ്റർ ഉയരത്തിൽ ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയും പ്രവചിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

ക്യാന്പുകളിൽ 1088 പേർ

ശക്തമായ പ്രകൃതിക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ഇതുവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത് 10,88 ആളുകളെ. 42 ദുരിതാശ്വാസ ക്യാന്പുകളിലായി 330 കുടുംബങ്ങളിൽ നിന്നുള്ള 10,88 ആളുകളെയാണ് എത്തിച്ചിട്ടുള്ളത്.