ആലുവ: കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കണ്ടതുപോലെ ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ ചേർന്നു ബിജെപിയുടെ പിന്തുണയോടെയുള്ള മഴവിൽ സഖ്യമാണ് നിലമ്പൂരിൽ മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആലോചിച്ച് നാളെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയുടെയും യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും ലീഗിന്‍റെയുമെല്ലാം പൊതുശത്രു സിപിഎം ആണ്. അപ്പോൾ ഇതെല്ലാം തമ്മിൽ ചേർന്നുനിന്ന് ഒരു മഴവിൽ സഖ്യമായി മത്സരിക്കുകയാന്നും അദ്ദേഹം പറഞ്ഞു.