ഇരിട്ടി: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ പി.വി. അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.

യുഡിഎഫിന്‍റെ നയങ്ങളോട് അൻവർ യോജിക്കണം. അൻവര്‍ എൽഡിഎഫിനെതിരേയും സർക്കാരിന്‍റെ നയങ്ങൾക്കെതിരേയും ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവച്ചതും.

ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്‌ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്.


എൽഡിഎഫിനെതിരേ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടു.

ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്. സ്ഥാനാർഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.