കണ്ണൂര്‍: പാക് ചാര വനിത ഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്ര എത്തിയതായാണു തെയ്യത്തിന്‍റെ വീഡിയോ ബ്ലോഗ് ചെയ്തതില്‍നിന്ന് വ്യക്തമാകുന്നത്.

ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്ന കാശിപുരം വനശാസ്താ ക്ഷേത്രം.

ഇവിടെ കഴിഞ്ഞ ജനുവരിയിലെത്തിയിരുന്നതായാണു ചിത്രം വ്യക്തമാക്കുന്നത്. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണു കരുതുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ ഇപ്പോള്‍ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


പോലീസ് പിടിച്ചെടുത്ത ജ്യോതിയുടെ മൊബൈല്‍ഫോൺ, ലാപ്‌ടോപ്പ് എന്നിവയിൽനിന്നു വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. ഇതിനിടെ ജ്യോതി തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ പാക്കിസ്ഥാനിലെ അനാര്‍ക്കലി ബസാറിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്‌കോട്ടിഷ് യൂട്യൂബറുടെ വീഡിയോയിലൂടെ പുറത്തുവന്നിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനു മുമ്പായിരുന്നു ഈ പാക് സന്ദര്‍ശനം. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ ഉടന്‍ തന്നെ ഇവര്‍ ചൈനയിലേക്ക് പോയതായും ആഡംബര കാറുകളില്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍നിന്നു പുറത്താക്കിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഇഹ്‌സാനു റഹീമുമായി 2023 മുതല്‍ ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനെത്തുടര്‍ന്ന് കേരള പോലീസും സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.