മൊഹാലി: ഐപിഎൽ ക്വാളിഫയര്‍ ഒന്നിൽ പഞ്ചാബ് കിംഗ്സിനെതിരെ ആർസിബിക്ക് 102 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. 17 പന്തില്‍ 26 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍.

സ്റ്റോയ്നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപണര്‍ പ്രഭ്സിമ്രാന്‍ സിംഗും അസ്മത്തുള്ള ഒമര്‍സായിയും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ പഞ്ചാബിന്‍റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആര്‍സിബിക്കായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മയുമാണ് പഞ്ചാബിനെ എറിഞ്ഞൊതുക്കിയത്. യഷ് ദയാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റും സ്വന്തമാക്കി.