കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കോഴ ആരോപണത്തിലെ പരാതിക്കാരന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ കൊട്ടാരക്കര സ്വദേശി അനീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് പരിഗണിക്കുന്നത്.

ഡല്‍ഹിയില്‍ ഇഡി പ്രത്യേക അന്വേഷണ സംഘം അസി. ഡയറക്ടര്‍ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് മേയ് 23 ന് സമന്‍സ് ലഭിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പ്രതികാരം ഉണ്ടായേക്കുമെന്നും തന്നെ അറസ്റ്റ് ചെയ്ത് കോഴക്കേസ് ദുര്‍ബലമാക്കാനുള്ള ശ്രമം നടക്കുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.