കലബുർഗി: 11 പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളി.

കുംഭമേളയുമായി ബന്ധപ്പെട്ടുണ്ടായ തിരക്കിൽപെട്ട് ജനങ്ങൾ കൊല്ലപ്പെട്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വച്ചിരുന്നോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. സംഭവിച്ചതിൽ വേദനയുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ ശ്രദ്ധിക്കേണ്ടതാണെന്നും ഖാർഗെ പറഞ്ഞു. “കുംഭമേളയിൽ മാത്രമല്ല, കോവിഡ് കാലത്തും ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മനഃപൂർവമാണ് സംഭവിച്ചതെങ്കിൽ മനസിലാക്കാം.

പക്ഷേ, ആകസ്മികമായുണ്ടായ കാര്യമാണിത്. ഞങ്ങളെല്ലാവരും മാപ്പു പറഞ്ഞിട്ടുമുണ്ട്. മരിച്ച യുവാക്കളുടെ മാതാപിതാക്കളുടെ വേദന വിഷമിപ്പിക്കുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.