Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർഥത്തിൽ ചരിത്രനേട്ടം. ശേഷം ആ ഗായിക സ്വന്തം പിതാവിനെക്കുറിച്ചു പറഞ്ഞു- എന്റെ പിതാവിനു വലിയ സന്തോഷമായി. അദ്ദേഹമാണ് പാട്ടുപാടിത്തുടങ്ങാൻ എനിക്കു പ്രചോദനമായത്. സംഗീതം കരിയറായി എടുക്കണമെന്ന് എന്നോടു പറഞ്ഞതും അദ്ദേഹമാണ്. എന്നിലൊരു ചെറിയ സ്പാർക് അദ്ദേഹം കണ്ടിരിക്കാം... ആ പിതാവിനെ നിങ്ങളറിയും- മറ്റാരുമല്ല, കുമാർ സാനു!
അച്ഛൻ പ്രശസ്തനായ ഗായകനാണെന്നു കരുതി മകൾ വലിയ ഗായികയാകണമെന്നില്ല. സംഗീതം ജീവിതമാർഗമായി തെരഞ്ഞെടുക്കണമെങ്കിൽ കഴിവും അവസരങ്ങൾകിട്ടാനുള്ള ഭാഗ്യവും മാത്രംപോരാ, ധൈര്യവും വേണം. ഷാനണ്‍ എന്ന, ഇന്ത്യൻ വേരുകളുള്ള, ലണ്ടനിൽ വളർന്ന പെണ്‍കുട്ടിക്ക് ആ ധൈര്യം പകർന്നത് പിതാവുതന്നെയാണ്. അമ്മയ്ക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നുമില്ല. മകളെ പാടാൻ പ്രോത്സാഹിപ്പിച്ച ആ പിതാവ് കുമാർ സാനുവാണ്- 90കളിൽ ബോളിവുഡ് സംഗീതലോകം ഏറ്റവുമധികം ആഘോഷിച്ച പ്രിയഗായകൻ.
ഷാനണ്‍ കെ. എന്ന പേര് ഇന്ത്യയിലെ സംഗീതപ്രേമികൾക്ക് ഇപ്പോഴും അത്ര പരിചിതമല്ല. ചെറുപ്രായത്തിൽതന്നെ അമ്മ സലോനിക്കൊപ്പം മുംബൈയിൽനിന്ന് വിദേശത്തേക്കു കൂടുമാറിയ പെണ്‍കുട്ടി. ലണ്ടനിലെ പഠനകാലത്ത് സംഗീതവും അഭ്യസിച്ചു. ഹിന്ദി സിനിമാഗാനരംഗത്ത് സമാനതകളില്ലാത്ത തിരക്കുമായി മുന്നേറിയ കുമാർ സാനു മകളെ കാണാൻ എത്തിയിരുന്നത് ഒന്നോ രണ്ടോ വർഷം കൂടുന്പോഴാണ്. പിതാവിന്റെ അസാന്നിധ്യം തന്നിൽ എന്നും ഒരു കുറവായി അനുഭവപ്പെട്ടിരുന്നുവെന്ന് ഷാനണ്‍ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്.
നീ എന്തിനാണ് ഇത്ര വേഗത്തിൽ വളരുന്നതെന്ന് അത്ഭുതപ്പെടാറുണ്ട് അച്ഛൻ. അദ്ദേഹം വരുന്പോഴാണ് ഞങ്ങൾ കുടുംബമായുള്ള യാത്രകൾക്കു പോകാറുള്ളത്. അദ്ദേഹത്തിന്റെ ജോലിയും തിരക്കുകളും പൂർണമായി മനസിലാക്കിയാണ് ഞാനും അമ്മയും ജീവിച്ചത്- ഷാനണിന്റെ ഓർമ.
പാട്ടും അഭിനയവും
ലണ്ടനിലെ റോയൽ അക്കാദമി ഓഫ് മ്യൂസിക്കിലാണ് ഷാനണ്‍ സംഗീതം പഠിച്ചത്. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ലീ സ്ട്രാസ്ബർഗ് തിയറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു. അങ്ങനെ അഭിനയവും തുടങ്ങി. ജസ്റ്റിൻ ബീബറിനു ഹിറ്റുകൾ സമ്മാനിച്ച പൂ ബെയറിന്റെ എ ലോംഗ് ടൈം എന്ന പാട്ടിലൂടെ 2018ൽ അരങ്ങേറി. ഈ പാട്ടിന്റെ മ്യൂസിക് വീഡിയോ നാലു കോടിയിലേറെ തവണയാണ് യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടത്.
പിന്നീട് മ്യൂസിക് പ്രൊഡ്യൂസർ കൈലീ ടൗണ്‍സെൻഡ്, ബോളിവുഡ് ഗായകൻ സോനു നിഗം തുടങ്ങിയവർക്കൊപ്പം പാട്ടുകളിലും, ദ ബിഗ് ഫീഡ് എന്ന സിനിമയിലും റയാൻ കെല്ലിയുടെ ഷോർട്ട് ഫിലിമിലും സഹകരിച്ചു. ഇതിനിടെ ചൽ സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലും ഷാനണ്‍ സ്ക്രീനിലെത്തി. ഒട്ടേറെ പുരസ്കാരങ്ങളും നേടി.
ഷാനണിന്റെ ഒറിജിനൽ ഇൻഡി-പോപ് ട്രാക്കുകളെല്ലാം ശ്രദ്ധനേടിയവയാണ്. ഗിവ് മീ യുവർ ഹാൻഡ്, ഓൾവേയ്സ്, റണ്‍, റീട്രേസ് തുടങ്ങിയവയെല്ലാം സംഗീതപ്രേമികൾ സ്വീകരിച്ചു- ഇന്ത്യയിൽ അത്ര അറിയപ്പെട്ടില്ലെങ്കിലും.
കൊച്ചെല്ല 25
അമേരിക്കയിലെ കലിഫോർണിയയിൽ നടക്കുന്ന ബൃഹത്തായ സംഗീത-കലോത്സവമാണ് കൊച്ചെല്ല. ജനങ്ങളുടെ പങ്കാളിത്തം അത്ഭുതകരമായി കൂടിയതോടെ രണ്ടു വ്യത്യസ്ത ഇവന്റുകളായി രണ്ടു വാരാന്ത്യങ്ങളിലാണ് ഇപ്പോൾ സംഗീതോത്സവം നടത്തുന്നത്. ഇക്കൊല്ലത്തെ പരിപാടിക്ക് ഇന്നു സമാപനമാകും.
ലേഡി ഗാഗ, ജെന്നീ കിം, ബ്ലാക്പിങ്ക് തുടങ്ങിയവർക്കൊപ്പം മലയാളികളുടെ അഭിമാനമായ റാപ് താരം ഹനുമാൻകൈൻഡും ഇത്തവണ കൊച്ചെല്ലയുടെ വേദികളിലെത്തി. ചെണ്ടമേളംകൊണ്ട് ത്രസിപ്പിക്കുന്നതായിരുന്നു ഹനുമാൻകൈൻഡിന്റെ പാട്ട്.
1.20 ലക്ഷം കാണികൾക്കു മുന്നിലാണ് ഷാനണ്‍ തന്റെ പാട്ടുമായെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചെല്ലയിൽ എത്തുന്ന ആദ്യത്തെ ഇൻഡീ ഇന്ത്യൻ-ഒറിജിൻ ഗായികയെന്ന സ്ഥാനവും ഷാനണിനു സ്വന്തം.
ഷാനണിന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി. പവർ-പാക്ക്ഡ് പെർഫോർമൻസ് എന്നാണ് വിശേഷണം. ആരാധകരെ ആവേശംകൊള്ളിക്കുന്ന എനർജി. അസാധ്യ ആത്മവിശ്വാസം- കാഴ്ചക്കാരും കമന്റുകളും അനുനിമിഷം കൂടുന്നു.
ഏതൊരു ഇന്ത്യൻ- ഒറിജിൻ ഇൻഡീ ആർട്ടിസ്റ്റിന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ കൊച്ചെല്ല വേദിയുണ്ടാകും. അതിർത്തികൾ ഭേദിച്ച് തന്റെ സ്വരം കേൾപ്പിക്കുകയെന്ന സ്വപ്നം. ശാസ്ത്രീയ സംഗീതം തുടങ്ങി റിഥം ആൻഡ് ബ്ലൂസ് ആയാലും പോപ് ആയാലും ഇന്ത്യൻ സംഗീതം വളരെ സന്പന്നമാണ്, ഒപ്പം മൂല്യം കൃത്യമായി തിരിച്ചറിയപ്പെടാത്തതും. ഇത് മഹത്തായൊരു കാര്യത്തിന്റെ തുടക്കമാണെന്ന് ഞാൻ കരുതുന്നു- ഷാനണ്‍ പറഞ്ഞു.
ഉറപ്പായും നീയൊരു ഗായകയാവുമെന്നു ധൈര്യംപകർന്ന അച്ഛന്റെ വിജയംകൂടിയാണ് ഈ വാക്കുകൾ. സാനുവിന്റെ ഇളയമകൾ അനബെൽ ഗാനരചയിതാവാണ്.
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതാ
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു ക
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
Latest News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണി മത്സരിക്കുമെന്ന് റിപ്പോർട്ട്
കലാഭവൻ നവാസിന്റെ സംസ്കാരം ഇന്ന്; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ഉപകരണം കാണാതായതല്ല, പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; ആരോപണം തള്ളി ഡോ. ഹാരിസ് ചിറയ്ക്കൽ
രാജീവ് ചന്ദ്രശേഖർ ചത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും
നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ പ്രതിനിധികളെ അയക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം
Latest News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണി മത്സരിക്കുമെന്ന് റിപ്പോർട്ട്
കലാഭവൻ നവാസിന്റെ സംസ്കാരം ഇന്ന്; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ഉപകരണം കാണാതായതല്ല, പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; ആരോപണം തള്ളി ഡോ. ഹാരിസ് ചിറയ്ക്കൽ
രാജീവ് ചന്ദ്രശേഖർ ചത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും
നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ പ്രതിനിധികളെ അയക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top