Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന്യനായി പ്രഖ്യാപിച്ചപ്പോൾ അതിനൊപ്പം ചർച്ചയായത് പണി തീരാത്ത ഒരു മഹാദേവാലയം.
ആന്റണി ഗൗഡി എന്ന അതുല്യപ്രതിഭ ഡിസൈൻ ചെയ്ത, ബാഴ്സലോണയിലെ ഇതിഹാസ നിർമിതി സഗ്രാദ ഫമിലിയ ബസിലിക്ക. 143 വർഷം മുന്‍പ്, കൃത്യമായി പറഞ്ഞാൽ 1882ൽ നിർമാണം തുടങ്ങിയതാണ് ഈ പള്ളി.
എന്നാൽ, ഇതുവരെയും പൂർത്തിയായിട്ടില്ല. 2026ൽ പണി പൂർത്തിയാക്കാമെന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. പണി തീർന്നിട്ടില്ലെങ്കിലും 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇതിനെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയിരുന്നു.
അത്രയ്ക്കുണ്ട് ഈ പള്ളിയുടെ മഹത്വം. 2005ൽ യുനെസ്കോ ലോക പൈതൃക പദവി നൽകി. കേരളത്തിൽനിന്നുള്ള ആദ്യ സന്യാസിനി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനൊപ്പമാണ് ആന്റണിയെ ഗൗഡിയെ ധന്യനായി പ്രഖ്യാപിച്ചത്.
വേറിട്ട ശില്പി
വാസ്തുവിദ്യയിൽ അസാധാരണ കഴിവുള്ള ആന്റണിക്ക് പ്രകൃതിയും മതവുമായിരുന്നു താത്പര്യമുള്ള മറ്റു വിഷയങ്ങൾ. അദ്ദേഹത്തിന്റെ നിർമിതികളിൽ നിയോ ഗോഥിക്, ഒാറിയന്റൽ നിർമാണ രീതികളുടെ സ്വാധീനം പ്രകടമായിരുന്നു.
ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന വിധത്തിലായിരിക്കണം നിർമിതി എന്നത് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.സഗ്രാദ ഫമിലിയ 1882ൽ ഫ്രാൻസിസ്കോ ഡിപോള ഡെൽ വില്ലാർ എന്ന ആർക്കിടെക്ട് ആണ് ആദ്യം വിഭാവന ചെയ്തത്. 1883ൽ ഗൗഡി ഇതിന്റെ മുഖ്യശില്പിയായി നിയമിക്കപ്പെട്ടു.
സ്പെയിനിൽ ക്രിസ്തുമതത്തെ സജീവമാക്കുക എന്ന ലക്ഷ്യവും ഈ പള്ളി നിർമാണത്തിൽ ഉണ്ടായിരുന്നു. പളളി പണിയിൽ ഏർപ്പെട്ടതോടെ ഗൗഡി വിശ്വാസത്തിൽ കൂടുതൽ ആഴപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെ തന്റെ നിർമിതികളിൽ എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു.
ബൈബിളിലെ പ്രധാന സംഭവങ്ങൾ പലതും സഗ്രാദ ഫമിലിയ പളളിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. യേശുവിന്റെ ജനനം, മരണം, മാതാവ്, അപ്പസ്തോലൻമാർ, സുവിശേഷകർ എന്നിവരെ കൂടാതെ വിശുദ്ധരെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഘടകങ്ങളും ബസിലിക്കയുടെ പ്രത്യേകതകളാണ്.
1852 ജൂണ്‍ 25ന് കാറ്റലോണിയയിലെ ബാഴ്സലോണയിലാണ് ആന്റണി ഗൗഡിയുടെ ജനനം. അവിടെത്തന്നെയാണ് സഗ്രാദ ഫമിലിയായും സ്ഥിതിചെയ്യുന്നത്. അച്ഛൻ ഫ്രാൻസിസ് ഗൗഡി, അമ്മ അന്റോണിയ കോർനെറ്റ്.
അഞ്ചു മക്കളിൽ ഏറ്റവും ഇളയവനാണ് ആന്റണി ഗൗഡി. രണ്ടു സഹോദരങ്ങൾ വളരെ ചെറുപ്പത്തിലേ മരിച്ചു. 25, 35 വയസുകളിൽ മറ്റു രണ്ടു പേരും മരിച്ചു. ഫ്രാൻസിൽ വേരുകളുളള കുടുംബം 17-ാം നൂറ്റാണ്ടിൽ സ്പെയിനിലെ കാറ്റലോണിയ പ്രദേശത്തേക്കു കുടിയേറുകയായിരുന്നു.
എപ്പോഴും കാറ്റലോണിയൻ വ്യക്തിത്വത്തെക്കുറിച്ച് അദ്ദേഹം അഭിമാനംകൊണ്ടിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാഴ്സലോണയിൽ ഉപരിപഠനത്തിനു പോയി. സൈനിക സേവനം അടക്കം പൂർത്തിയാക്കി എട്ടു വർഷത്തിനു ശേഷം ബിരുദധാരിയായി തിരിച്ചെത്തി.
ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം സസ്യഭുക്ക് ആയിരുന്നു. അവിവാഹിതനായ ഗൗഡി തീവ്ര കത്തോലിക്കാ വിശ്വാസിയുമായിരുന്നു. പല വാടകവീടുകളിലും താമസിച്ച് 1906ൽ സ്വന്തമായി വീടുണ്ടാക്കി 93 വയസുള്ള പിതാവിനൊപ്പം താമസമാക്കി.
ജീവിതം പണിശാലയിൽ
1925 വരെ ഗൗഡി ഈ വീട്ടിൽ താമസിച്ചു. ബസിലിക്ക പണിക്കായി ജീവിതംതന്നെ സമർപ്പിച്ചു. പളളി പണി എങ്ങനെയും തീർക്കാനുള്ള വ്യഗ്രതയിൽ മരിക്കുന്നതിന് ഒരു വർഷം മുന്‍പ് പണിശാലയിലേക്കു താമസം മാറ്റി.
ചെറുപ്പകാലത്തു വൃത്തിയുള്ള വേഷം ധരിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന അദ്ദേഹം അവസാന കാലഘട്ടത്തിൽ അതൊന്നും ശ്രദ്ധിക്കാതായി. ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം ശോഷിച്ചു. 1926 ജൂൺ ഏഴിന് പതിവ് പ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുന്ന വഴിയിൽ ഒരു ട്രാം വന്നിടിച്ചു റോഡിൽ കിടന്നു.
വേഷവും രൂപവും കണ്ട് ഏതോ ഭിക്ഷക്കാരനാണെന്നു കരുതി ആരോ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നാണ് ആളെ തിരിച്ചറിഞ്ഞത്. വൈകിക്കിട്ടിയ പരിചരണം അദ്ദേഹത്തെ തുണച്ചില്ല. ജൂൺ 10ന് അദ്ദേഹം ജീവിതത്തോടു വിടപറഞ്ഞു. വലിയ ജനാവലിയുടെ ആദരവോടെ അദ്ദേഹത്തെ സഗ്രാദ ഫമിലിയയുടെ അടിത്തറയിൽ അടക്കം ചെയ്തു.
ആന്റണിയുടെ മരണശേഷം പണി ഏറ്റെടുത്ത പ്രിയ ശിഷ്യൻ ഡോമിനിക് സുഗ്രാനിയസിനും മരിക്കുന്നതിന് മുന്‍പ് പണിപൂർത്തിയാക്കാൻ പറ്റിയില്ല. എന്നാൽ, ആന്റണി ഗൗഡിയുടെ നൂറാം ചരമവാർഷികമായ 2026ൽ എങ്ങനെയും പണി പൂർത്തിയാക്കി ഗൗഡിക്കുള്ള ആദരമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ പണി തുടരുന്നത്.
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതാ
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു ക
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ
അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
ഉലകം ചുറ്റും ടെക് Artist
ചിത്രകലയെയും സാങ്കേതിക വിദ്യയെയും കൂട്ടിക്കലർത്തിയപ്പോൾ ഈ യുവകലാകാരൻ നടന്നുകയറിയത് ടെക് ആർട്ടിന്റെ വിസ്മയ ന
മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീത
കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതാ
ഒരു മാർപാപ്പ,ഒരുപിടി ലോകനേതാക്കൾ
വത്തിക്കാനിലെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാം നിലയിലേക്കു ക
ഇതൊരു കൊച്ചു കാര്യമല്ല!
ലോക സംഗീതോത്സവമായ കൊച്ചെല്ലയുടെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യൻ വേരുകളുള്ള ഒരു ഗായിക അരങ്ങേറി- ഷാനണ്‍ കെ. ഒരർ
ഉയിരിൻ സ്ട്രിംഗ്സ്
വയലിനുകൾ പ്രണയകഥ പറയുന്ന കൊച്ചിൻ സ്ട്രിംഗ്സ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച വയലിനിസ്റ്റുകളുടെ കൂട്ടായ്മ,
സമർപ്പണം, സാക്ഷാത്കാരം
"ഇന്ത്യൻ യൂഹാൻ സെബാസ്റ്റ്യൻ ബാക് ' എന്നൊരു വിളിപ്പേരുണ്ടായിരുന്നു സരോദ് മാന്ത്രികൻ ഉസ്താദ് അലി അക്ബർ ഖാന്. വെസ്റ്റേ
രചന, സംവിധാനം: പാണാടൻ...
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ,
അരപ്പള്ളിയുടെ അഴക്
കേരള ക്രൈസ്തവരുടെ വിശ്വാസപാരന്പര്യത്തിൽ ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നവയാണ് ഏഴരപ്പള്ളികള്‍. ക്രിസ്തുവിന്റെ അപ്പ
ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം!
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സ
ഹോട്ടൽ മുറിയിൽ നമ്മെ ആരോ നോക്കുന്നു!
ഹോട്ടല്‍ ട്രാന്‍സില്‍വാനിയ എന്ന സിനിമയെക്കുറിച്ചു കേള്‍ക്കാത്ത സിനിമാപ്രേമികള്‍ കുറവായിരിക്കും.
രക്തരക്ഷസാ
നാദബ്രഹ്മസുധാമയം!
അനേകർക്ക് ആത്മീയവെളിച്ചത്തിന്റെ ചെരാതുകൾ സമ്മാനിച്ചിട്ടുണ്ട് സ്വാമി ചിന്മയാനന്ദ. ഏതാണ്ടു നാലു പതിറ്റാണ്ടു മുന്‍പ്
പാപ്പായെ ചികിത്സിച്ച നഴ്സ്
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമ
കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടിക
Latest News
കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് ഇന്നും ചോദ്യംചെയ്യും
മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യം; യുഎന്നിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ
അഭൂതപൂർവമായ ജനത്തിരക്ക്; വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എം.വി.ഗോവിന്ദൻ
വി.എസിനെ അധിക്ഷേപിച്ച് കുറിപ്പ്: കോൺഗ്രസ് പ്രവർത്തകയ്ക്കെതിരേ കേസ്
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Latest News
കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് ഇന്നും ചോദ്യംചെയ്യും
മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യം; യുഎന്നിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ
അഭൂതപൂർവമായ ജനത്തിരക്ക്; വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എം.വി.ഗോവിന്ദൻ
വി.എസിനെ അധിക്ഷേപിച്ച് കുറിപ്പ്: കോൺഗ്രസ് പ്രവർത്തകയ്ക്കെതിരേ കേസ്
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top