ക്രൂരതയുടെ ഒരാണ്ട്
Friday, May 3, 2024 5:11 AM IST
ജോർജ് കള്ളിവയലിൽ
""ഞാനും ഭാരതമാതാവിന്‍റെ മകളാണ്. പക്ഷേ എനിക്കു സംഭവിച്ചതിനെക്കുറിച്ച് ഓർക്കാൻ പോലും ഇഷ്ടമില്ല. അത്ര കിരാതവും നിന്ദ്യവുമായിരുന്നു ആ അനുഭവം. നിസഹായരായ യുവതികളോടു മനുഷ്യർക്ക് ഇത്രയും ക്രൂരത കാണിക്കാനാകുമെന്നു കരുതിയില്ല. എല്ലാം മറക്കാൻ ശ്രമിക്കുന്നു, കഴിയുന്നില്ല. നേരത്തെ എന്നെ അറിയാത്തവരോടൊപ്പം ജീവിക്കുകയാണിപ്പോൾ. തിരിച്ചറിയാവുന്നവരോടൊപ്പം ജനിച്ചുവളർന്ന സ്ഥലത്ത് ഇനി കഴിയില്ല.’’നഗ്നയാക്കി തെരുവിൽ നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയായ മണിപ്പുരിലെ അതിജീവിത പറഞ്ഞു. സംഭവം നടക്കുന്പോൾ അതിജീവിതയ്ക്ക് 21 വയസായിരുന്നു പ്രായം.

ഫാഷൻ ഡിസൈനിംഗിൽ തിളങ്ങണമെന്നായിരുന്നു കൗമാരക്കാരിയായ അതിജീവിതയ്ക്ക് മോഹം. ഫാഷൻ ഡിസൈനിംഗിനോടുള്ള അഭിനിവേശം വീണ്ടെടുത്ത് തന്‍റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണു മണിപ്പുരിലെ അതിജീവിത. എന്നാൽ, വീട്ടിൽനിന്ന് അവൾ പുറത്തിറങ്ങുന്നതുപോലും വളരെ അപൂർവമാണ്. ക്രൈസ്തവ വിശ്വാസിയായ ഈ യുവതി പള്ളിയിൽ പോകാൻ തുടങ്ങി. എങ്കിലും സമപ്രായക്കാരായ യുവതീയുവാക്കളോടൊപ്പം മറ്റു കലാ, സാംസ്കാരിക കൂട്ടായ്മകളിലോ പരിപാടികളിലോ പങ്കെടുക്കാറില്ല. ജീവിതത്തെക്കുറിച്ചു നിറമുള്ള സ്വപ്നങ്ങൾ കണ്ടു പാറിപ്പറന്നു നടന്നിരുന്ന കാലം അവൾക്കിന്ന് അകലെയാണ്.

അതിജീവിതയുടെ സഹോദരനെയും പിതാവിനെയും മെയ്തെയ്കളായ അക്രമിസംഘം കൊലപ്പെടുത്തിയിരുന്നു. ഈ അതിജീവിതയോടൊപ്പം പരസ്യ അപമാനത്തിനും കൂട്ടമാനഭംഗത്തിനും ഇരയായ മറ്റു രണ്ടു സ്ത്രീകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട യുവതിയുടെയും അവളോടൊപ്പം കൂട്ടമാനഭംഗത്തിനിരയായ രണ്ടാമത്തെ അതിജീവിതയുടെയും സംരക്ഷണം കുക്കി സന്നദ്ധ ഗ്രൂപ്പുകൾ ഏറ്റെടുത്തിരുന്നു. നഗ്നയായി നടത്തിച്ച് ആൾക്കൂട്ടം ബലാൽസംഗം ചെയ്ത മൂന്നാമത്തെ സ്ത്രീ മണിപ്പുർ വിട്ട് ഭർത്താവിനോടും മക്കളോടുമൊപ്പം ഡൽഹിയിലേക്കു താമസം മാറ്റി.

നെഞ്ചുകീറിയ വേദനകൾ

പെണ്‍കുട്ടിയെ നഗ്നയാക്കി ജനക്കൂട്ടത്തിനിടയിലൂടെ പരേഡ് ചെയ്യിക്കുന്നതിന്‍റെ ഭയാനക വീഡിയോ ദൃശ്യം വൈറലായതോടെയാണു മണിപ്പുരിലെ കൊടുംക്രൂരതകളെക്കുറിച്ചു ലോകത്തിനു ബോധ്യപ്പെട്ടു തുടങ്ങിയത്. സംഭവം നടന്ന് 77 ദിവസം കഴിഞ്ഞ് ജൂലൈ 19നാണ് വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ മുഖം വ്യക്തമായി കാണാവുന്ന 26 സെക്കൻഡുള്ള വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റവാളികൾതന്നെ അവരുടെ മൊബൈൽ ഫോണിൽ റിക്കാർഡു ചെയ്തതാണു വിവാദ വീഡിയോ ദൃശ്യം.

മണിപ്പുരിൽ കലാപം തുടങ്ങിയ 2023 മേയ് മൂന്നിന്‍റെ പിറ്റേന്നായിരുന്നു പെണ്‍കുട്ടിയെയും മറ്റു രണ്ടു സ്ത്രീകളെയും നഗ്നരാക്കി പരേഡ് ചെയ്യിച്ച ശേഷം കൂട്ടമാനഭംഗം നടത്തിയത്. കുക്കി മേഖലയായ കാങ്പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തിലായിരുന്നു സംഭവം. മേയ് നാലിനു നടന്ന ഹീനകൃത്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പൊതുജനരോഷം ശക്തമാവുകയും ചെയ്തപ്പോൾ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് നിർബന്ധിതരായത്. പോലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമികൾ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി വിവസ്ത്രരാക്കി റോഡിലൂടെ പരസ്യമായി നടത്തിച്ച ശേഷം ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. മണിപ്പുരിലെ സംഘർഷത്തിനിടെ ഉണ്ടായ സമാനമായ ലൈംഗികാതിക്രമ കേസുകളും ഇതോടൊപ്പം സുപ്രീംകോടതിയാണു പിന്നീട് സിബിഐക്കു കൈമാറിത്.

""അവരെ ഞങ്ങൾക്കു വിട്ടുതരൂ''

രക്ഷപ്പെടാനായി പോലീസിന്‍റെ അടുത്തേക്ക് ഓടിച്ചെന്ന തന്നെ പോലീസുകാരാണു തെമ്മാടികളായ ജനക്കൂട്ടത്തിനു കൈമാറിയതെന്നതാണു കൂടുതൽ വേദനിപ്പിക്കുന്നതെന്ന് അതിജീവിത പറയുന്നു. തന്നോടൊപ്പം രണ്ടാമത്തെ അതിജീവിതയും പോലീസ് ജീപ്പിനുള്ളിൽ കയറിയിരുന്നു. പോലീസിന്‍റെ മാരുതി ജിപ്സി ജീപ്പിനുള്ളിൽനിന്ന് ഇരകളെ വിട്ടുതരാൻ ആയിരത്തോളം വരുന്ന ജനക്കൂട്ടം പോലീസിനോട് ആവശ്യപ്പെട്ടു. അവരെ ഞങ്ങൾക്കു തരൂ! ഞങ്ങൾക്കു വിട്ടുതരൂ (പിത്തോക് രാക് ഓ! പിത്തോക് രാക് ഓ) എന്ന് ആക്രോശിക്കുകയായിരുന്നുവെന്നു പോലീസിന്‍റെയും സിബിഐയുടെയും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പോലീസ് ജീപ്പിൽനിന്ന് ഇരകളെയും അതിജീവിതയുടെ സഹോദരനെയും വലിച്ചിറക്കി കൊണ്ടുപോകുന്നതു കണ്ട ശേഷം പോലീസുകാർ ഓടിപ്പോയെന്നും കുറ്റപത്രത്തിലുണ്ട്.

ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്ന പിതാവിനെ രക്ഷിക്കാൻ പോലീസുകാരോട് യുവതി കേണപേക്ഷിച്ചെങ്കിലും അവരൊന്നും ചെയ്തില്ലെന്നു കേസ് പിന്നീട് ഏറ്റെടുത്ത സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു. രണ്ടു പോലീസുകാരും ഡ്രൈവറും ജിപ്സിയിലും മൂന്നോ നാലോ പോലീസുകാർ വാഹനത്തിനു പുറത്തും ഉണ്ടായിരുന്നു. ജിപ്സി സ്റ്റാർട്ട് ചെയ്യാൻ ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും താക്കോൽ ഇല്ല എന്നായിരുന്നു മറുപടി.

എന്നാൽ, കുറച്ചുകഴിഞ്ഞ് ഇതേ പോലീസ് വാഹനത്തിന്‍റെ ഡ്രൈവർ പെട്ടെന്ന് എൻജിൻ സ്റ്റാർട്ട് ചെയ്തു വാഹനം മുന്നോട്ടെടുത്തു. ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിനു സമീപമാണു വാഹനം നിർത്തിയത്. അവിടെ നിർത്തരുതെന്നും വാഹനം മുന്നോട്ടെടുത്തു തങ്ങളെ രക്ഷിക്കണമെന്നും ഡ്രൈവറോട് വീണ്ടും അഭ്യർഥിച്ചു. നിങ്ങൾ മിണ്ടാതിരിക്കുക (തുമിൻ നാ ലീ ഓ) എന്നായിരുന്നു പോലീസുകാരുടെ മറുപടി. അപ്പോഴേക്കും അതിജീവിതയുടെ പിതാവിന്‍റെ ശ്വാസം നിലച്ചിരുന്നു- സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2023 ഒക്ടോബറിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിച്ചു.

മെയ്തെയ്കളായ പുരുഷന്മാർ തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി. ഈ സമയം സഹോദരനെ മരക്കന്പുകൾ കൊണ്ടു ക്രൂരമായി അടിക്കുന്നുണ്ടായിരുന്നു. മർദനമേറ്റ ഈ സഹോദരൻ മരിച്ചു. തൂബുൾ എന്ന ഗ്രാമത്തിനു സമീപമുള്ള റോഡിലൂടെയാണ് അതിജീവിതകളെ തുണിയുരിഞ്ഞു പരേഡ് നടത്തുകയും നെൽവയലിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്.

അക്രമത്തിനായി തേർവാഴ്ച നടത്താനൊരുങ്ങിയ ജനക്കൂട്ടത്തിനു സ്ത്രീകളെ വിട്ടുകൊടുത്ത പോലീസിന്‍റെ നടപടി മനുഷ്യത്വത്തിനു തന്നെ തീരാക്കളങ്കമായി.

പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയില്ല!

മണിപ്പുർ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മണിപ്പുർ സർക്കാർ മാസങ്ങൾക്കു ശേഷവും അനുമതി നൽകിയിരുന്നില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വംശത്തിന്‍റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിന് പ്രതികളെ സെക്‌ഷൻ 153 എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നാണു ചട്ടം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് (വംശം, മതം മുതലായവയുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്) പ്രകാരം പ്രതികൾക്കെതിരേ കർശന നടപടികളെടുക്കേണ്ടതാണ്. ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ചു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പറയുന്നത്. പ്രോസിക്യൂഷൻ അനുമതി ഇതുവരെ നൽകിയോ എന്ന ചോദ്യങ്ങളോട് മണിപ്പുരിലെ ബിജെപി സർക്കാർ പ്രതികരിച്ചിട്ടില്ല.

മണിപ്പുർ പോലീസിന്‍റെയും സിബിഐയുടെയും എഫ്ഐആറിൽ പറയുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളെയും അക്രമത്തിനു കൂട്ടുനിന്ന എല്ലാ പോലീസുകാരെയും ചോദ്യം ചെയ്യാനോ, അറസ്റ്റു ചെയ്യാനോ ഇനിയും തയാറായിട്ടില്ല. മൂന്നു സ്ത്രീകളെയും തട്ടിക്കൊണ്ടുപോകാൻ ജനക്കൂട്ടത്തെ പോലീസുകാരായ സഹപ്രവർത്തകർ എങ്ങനെയാണ് അനുവദിച്ചതെന്നു പോലീസിന്‍റെ തന്നെ കുറ്റപത്രത്തിൽ വിശദമാക്കിയിരുന്നു. പോലീസ്, സിബിഐ എഫ്ഐആറുകളിലെ മുഴുവൻ കുറ്റവാളികളെയും പിടികൂടാനോ സുപ്രീംകോടതി ഉത്തരവ് ശരിയായി പാലിക്കാനോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല.

കൂട്ടമാനഭംഗത്തിന് ഇരകളായ രണ്ടു പേർ തിരിച്ചറിഞ്ഞ കേസിലെ മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത്, പ്രതികളുടെ ഫോട്ടോകൾ ഇരകളെ കാണിച്ചാണു ടെസ്റ്റ് ഐഡന്‍റിഫിക്കേഷൻ പരേഡ് (ടിഐപി) നടത്താൻ നിർബന്ധിതരായതെന്നും സിബിഐ കൂട്ടിച്ചേർത്തു. സംഭവത്തിൽ മണിപ്പുർ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഇരകളുടെ മൊഴികളിൽ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. മെയ്തെയ്കളായ മൂന്നു പ്രതികളും ഇപ്പോഴും ഒളിവിലാണെന്നാണു പോലീസ് ഭാഷ്യം.

(കലാപം കൊടുന്പിരി കൊണ്ടിരിക്കുന്പോൾ മണിപ്പുരിലെ സംഘർഷ മേഖലകൾ സന്ദർശിച്ച് ദീപികയിൽ നിരവധി ലേഖനങ്ങൾ എഴുതുകയും കലാപത്തെക്കുറിച്ചുള്ള "മണിപ്പുർ എഫ്ഐആർ’ എന്ന പുസ്തകം രചിക്കുകയും ചെയ്ത ലേഖകൻ ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.