ദിവ്യകാരുണ്യത്തിൽനിന്ന് ജീവകാരുണ്യത്തിലേക്ക്

ഫാ.സെബാസ്റ്റ്യൻ പുളിക്കൽ
പേജ് 96
വില ₹100

ഐറീൻ ബുക്സ്, കോഴിക്കോട്
ഫോണ്‍: 9995574308

അഞ്ചു പതിറ്റാണ്ടുകൾ വൈദികനായിരുന്ന, വിശുദ്ധ കുർബാനയുടെ ഉപാസകനായ ഗ്രന്ഥകർത്താവിന്‍റെ പരിപക്വമായ ധ്യാനജീവിതത്തിൽനിന്നുരുത്തിരിഞ്ഞ വിശിഷ്ട കൃതി. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാദർശനം ദൈവശാസ്ത്രത്തിന്‍റെ വിരസതകളില്ലാതെ വായിച്ചുഗ്രഹിക്കാം. ഒപ്പം ദിവ്യകാരുണ്യം എങ്ങനെ ജീവകാരുണ്യത്തിലേക്ക് നയിക്കണം എന്ന അവലോകനവും. ദൈവശാസ്ത്രം പ്രായോഗികമാകുന്നതിന്‍റെ ഉദാഹരണം.

മീനച്ചിലാറും ഓർമകളും - സംഭവകഥകൾ

ജോളി-നിമ്മി
പേജ് 493
വില ₹500

സോഫിയ ബുക്സ്, കോഴിക്കോട്

ദൈവത്തെയും തന്നെപ്പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കുന്നവരുടെ അനുഭവക്കുറിപ്പുകൾ. വായനക്കാരന്‍റെ ഉള്ളിലും മറ്റുള്ളരോടുള്ള കരുണയുടെയും കരുതലിന്‍റെയും ഒരുറവ പൊട്ടുന്ന വിധമാണ് ഓരോ അധ്യായവും; അടുത്തിരുന്നു പറയുന്നതുപോലെ ലളിതമായ ആഖ്യാനവും. വീടുകൾക്കുള്ളിലും തെരുവിലുമൊക്കെ തിരക്കിനിടയിൽ നാം കാണാതെപോകുന്നതും കാണേണ്ടതുമായ കാഴ്ചകൾ. മുഴുവനും അനുഭവങ്ങളാണ്.