Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്ദേഹം മരിച്ചു. എന്നാൽ തന്റെ ചുരുങ്ങിയ ജീവിതകാലയളവിനുള്ളിൽ അദ്ദേഹം ധാരാളം സാഹിത്യസൃഷ്ടികൾക്കു ജന്മം നൽകി. അവയിൽ മുപ്പതിലേറെ നോവലുകളും ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും ഒരു ഡസൻ നോവലുകളും ഏഴു നാടകങ്ങളും ഉൾപ്പെടുന്നു.
നോവലിസ്റ്റുകളായ ചാൾസ് ഡിക്കൻസിനെയും എമിലി സോളായെയും തത്ത്വചിന്തകരായ കാൾ മാർക്സിനെയും ഫ്രെഡറിക് എംഗൽസിനെയുമൊക്കെ ഏറെ സ്വാധീനിച്ചിട്ടുള്ള ഈ എഴുത്തുകാരൻ യൂറോപ്യൻ സാഹിത്യരംഗത്തെ റിയലിസത്തിന്റെ ആരംഭകരിലൊരാളായി ആദരിക്കപ്പെടുന്നു. ബൽസാക് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാംതന്നെ വിവിധ മുഖങ്ങൾ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രങ്ങൾ വായനക്കാരുടെ ഓർമകളിൽ തങ്ങിനിൽക്കുകയും ചെയ്യും.
അതിവേഗം എഴുതുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്നു ബൽസാക്കിന്. അതുപോലെ, ദീർഘനേരം മടികൂടാതെ ഇരുന്ന് എഴുതുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തന്മൂലമാണത്രെ ചുരുങ്ങിയ കാലംകൊണ്ട് അവിശ്വസനീയമായവിധം ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
എഴുതുന്നതിൽ ബഹുമിടുക്കനായിരുന്നെങ്കിലും തന്റെ കൃതികൾ പ്രസിദ്ധീകരിച്ചു പണമുണ്ടാക്കുന്നതിൽ അദ്ദേഹം വിജയിച്ചില്ല. അതിന്റെ ഒരു കാരണം ആദ്യകാലങ്ങളിൽ പുസ്തക പ്രസാധകർ അദ്ദേഹത്തോടു കാണിച്ച വിവേചനമായിരുന്നു. അത്തരത്തിലൊരു സംഭവം അദ്ദേഹത്തെക്കുറിച്ചു വായിച്ചത് ഇവിടെ പകർത്തട്ടെ.
ബൽസാക് ആദ്യമായി എഴുതിയ നോവലുകളിൽ ഒന്നാണ് "ദ ലാസ്റ്റ് ഫെയറി’. നോവൽ പൂർത്തിയായ ഉടൻ ഒരു പ്രസാധകന്റെ പക്കൽ അത് എത്തിച്ചു. നോവൽ വായിച്ച പ്രസാധകന് അത് ഇഷ്ടപ്പെട്ടു. പ്രസാധകന്റെ അഭിപ്രായത്തിൽ ഒരു ബെസ്റ്റ് സെല്ലറാകാൻ സാധ്യതയുള്ള നോവലായിരുന്നു അത്. തന്മൂലം, ആ നോവലിന്റെ കോപ്പിറൈറ്റ് വിലയ്ക്കു വാങ്ങി വൻ ലാഭം കൊയ്യാൻ അയാൾ തീരുമാനിച്ചു.
മൂവായിരം ഫ്രാങ്ക് ആ നോവലിനു കൊടുത്താലും മോശമില്ല എന്നായിരുന്നു അയാളുടെ വിലയിരുത്തൽ. അപ്പോഴാണ് ബൽസാക്കിന്റെ ജീവിതപശ്ചാത്തലം പരിശോധിക്കുന്ന കാര്യം അയാൾ ഓർമിച്ചത്. ബൽസാക്കിന്റെ അഡ്രസ് നോക്കിയപ്പോൾ അദ്ദേഹം താമസിക്കുന്നതു പാരീസിന്റെ ഒരു പ്രാന്തപ്രദേശത്താണെന്ന് അയാൾ കണ്ടു.
അങ്ങനെയുള്ള ഒരു സ്ഥലത്തു താമസിക്കുന്ന ഒരു എഴുത്തുകാരനു മൂവായിരം ഫ്രാങ്ക് കൊടുക്കുന്നത് അല്പം കൂടുതലല്ലേ എന്ന് അയാൾക്കു തോന്നി. തന്മൂലം, തുക കുറയ്ക്കുന്ന കാര്യത്തെക്കുറിച്ചായി അയാളുടെ ചിന്ത. ഏറെ ആലോചിച്ചതിനുശേഷം അയാൾ ഒരു തീരുമാനത്തിലെത്തി. മൂവായിരം ഫ്രാങ്കിനു പകരം രണ്ടായിരം ഫ്രാങ്കു കൊടുത്താൽ മതി എന്നായിരുന്നു അയാളുടെ തീരുമാനം.
പിന്നെ അയാൾ താമസിച്ചില്ല. വേഗം രണ്ടായിരം ഫ്രാങ്ക് ഒരു കവറിലാക്കി അയാൾ ബൽസാക് താമസിക്കുന്ന സ്ഥലത്തേക്കു പോയി. അവിടെ എത്തിയപ്പോഴാണ് ബൽസാക് താമസിക്കുന്നത് ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ ആറാം നിലയിലാണെന്ന് അയാൾക്കു മനസിലായത്. അയാൾ വിചാരിച്ചതിലും സ്റ്റാൻഡാർഡ് കുറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.
പെട്ടെന്ന് അയാളിൽ ഒരു ചിന്ത കടന്നുകൂടി. ഇത്രയും എളിയ സാഹചര്യത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരനു രണ്ടായിരം ഫ്രാങ്കിന്റെ ആവശ്യമില്ലല്ലോ. പിന്നെയെന്തിനു താൻ വെറുതെ രണ്ടായിരം ഫ്രാങ്ക് കൊടുക്കണം? ഒരു ആയിരം ഫ്രാങ്ക് ധാരാളം മതിയാകും. അയാൾ തീരുമാനിച്ചുറച്ചു.
ആ തീരുമാനവുമായിട്ടായിരുന്നു പ്രസാധകൻ ബൽസാക്കിന്റെ അപ്പാർട്ട്മെന്റ് വാതിലിൽ മുട്ടിയത്. ബൽസാക് വാതിൽ തുറന്നപ്പോൾ പ്രസാധകൻ അദ്ദേഹത്തെ അടിമുടി നോക്കി. എന്നിട്ടു പറഞ്ഞു. ’നിങ്ങളുടെ നോവലിന്റെ പൂർണ അവകാശം വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാ, നോവലിന്റെ വിലയായി മുന്നൂറു ഫ്രാങ്ക്’. ബൽസാക് ആ തുക വാങ്ങിച്ചുകൊണ്ടു പറഞ്ഞു: ’നന്ദി.’
മൂവായിരം ഫ്രാങ്കെങ്കിലും അർഹിക്കുന്ന ഒരു നോവൽ എന്ന് പ്രസാധകൻ ആദ്യം വിലയിരുത്തിയിട്ടും അയാൾ അവസാനം കൊടുത്തത് എത്രയാണ്? വെറും മുന്നൂറു ഫ്രാങ്ക് മാത്രം! എന്താണ് ഇവിടെ സംഭവിച്ചത്? ഒരു വശത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള ആഗ്രഹം. അതോടൊപ്പം ആളും തരവും നോക്കി പ്രതിഫലം നൽകാനുള്ള തീരുമാനം. മറുവശത്തോ? കൂടുതൽ അർഹമായിരുന്നിട്ടും കിട്ടിയതുകൊണ്ടു തൃപ്തിപ്പെടേണ്ടിവരുന്ന ഗതികേട്!
അക്കാലത്ത് അറിയപ്പെടാത്ത എഴുത്തുകാരനായിരുന്നു ബൽസാക്. തന്റെ സാഹിത്യസൃഷ്ടിയുടെ മേന്മയെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നെങ്കിലും പ്രസാധകനോടു വിലപേശാൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു ബൽസാക്കിന്റേത്. തന്മൂലം, കിട്ടിയതുകൊണ്ട് അദ്ദേഹത്തിനു തൃപ്തിപ്പെടേണ്ടിവന്നു. ബൽസാക്കിന്റെ ഈ അനുഭവത്തോടു സമാനതയുള്ള എത്രയോ സംഭവങ്ങളാണു നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നടക്കുന്നത്.
ആളും തരവും നോക്കിയല്ലേ പലപ്പോഴും നാം പ്രവർത്തിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും? ജാതിയും മതവും വർണവും മനുഷ്യരുടെയിടയിലെ മറ്റു വ്യത്യാസങ്ങളുമൊക്കെ നമ്മുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കാറില്ലേ? ഒരേ കാര്യത്തിൽ സന്പന്നരോടും ദരിദ്രരോടും ഒരുപോലെ നാം പെരുമാറുമോ? സന്പന്നരോടു കാണിക്കുന്ന സ്നേഹവും ആദരവും ദരിദ്രരോടു നാം കാണിക്കുമോ? അവർ സന്പന്നരേക്കാൾ മികവുള്ളവരാണെങ്കിൽപ്പോലും?
ബൽസാക്കിനു ലഭിക്കാൻ അർഹതയുണ്ടായിരുന്നതിന്റെ വെറും പത്തു ശതമാനം മാത്രമാണ് അവസാനം അദ്ദേഹത്തിനു ലഭിച്ചത്! ഇതുതന്നെയല്ലേ നമ്മുടെയിടയിലെയും സ്ഥിതി?
മറ്റുള്ളവർക്ക് അർഹതപ്പെട്ട കാര്യങ്ങളിൽ പണവും സ്ഥാനമാനങ്ങളും മാത്രമല്ല, സ്നേഹവും ആദരവും ബഹുമാനവും സഹകരണവുമൊക്കെ വരും. അതായത്, ആളും തരവും നോക്കി അർഹതപ്പെട്ടവരെ ഒരിക്കലും തഴയരുതെന്നു സാരം. എങ്കിലേ തിരിച്ചുവ്യത്യാസം കാണിക്കാത്ത നീതിനിഷ്ഠയുള്ള മനുഷ്യരായി നാം മാറൂ.
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top