കന്പിളികണ്ടത്തെ കൽഭരണികൾ

ബാബു അബ്രഹാം
പേജ്: 208 വില: ₹ 300
മാതൃഭൂമി ബുക്സ്,
കോഴിക്കോട്
ഫോൺ: 0495 2362000


വായിച്ചു കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരുപിടി അനുഭവങ്ങളുടെ തുറന്നെഴുത്താണ് ഈ ഓർമക്കുറിപ്പുകൾ. തുടങ്ങിയാൽ വായിച്ചുതീർക്കണമെന്ന ത്വര നമ്മെ പിടികൂടും. അത്രയ്ക്ക് ആത്മാർഥതയും നീറ്റലും അതിജീവനത്തിന്‍റെ കരുത്തും ഗ്രന്ഥകാരന്‍റെ ഈ അനുഭവങ്ങളിലുണ്ട്. കടുത്ത പ്രതിസന്ധികളുടെ നടുവിൽനിന്ന് ഒരമ്മ മക്കൾക്കായി ഉരുകിത്തീരുന്നതിന്‍റെ തീക്ഷ്ണമായ സ്നേഹവും തൊട്ടറിയാം. വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളിലൊന്ന്.

വിശുദ്ധരിൻ കീർത്തിമാല

ഡി. ജോണി
പേജ്: 34
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9562220263

ക്രൈസ്തവ സഭയിലെ 68 വിശുദ്ധരെക്കുറിച്ചുള്ള കുഞ്ഞുകവിതകൾ. വിശുദ്ധരുടെ ജനനം, ജീവിതം, ദൗത്യം ഇവയെക്കുറിച്ചുള്ള സൂചനകൾ ഈ വരികളിലുണ്ട്.

ബാലൻ തന്‍റെ നടപ്പിനെ നിർമലമാക്കുന്നതെങ്ങനെ

സോഫി ഐസക്ക് കാനം
പേജ്: 100 വില: ₹ 140
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471 2471533

കുട്ടികളിൽ ധാർമികതയും നിർമല മനഃസാക്ഷിയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയ കുറിപ്പുകൾ. കഥയും ചരിത്രസംഭവങ്ങളുമൊക്കെ ഈ കുറിപ്പുകൾക്ക് ഈടുപകരുന്നു. വ്യക്തിത്വവികാസത്തിനും നല്ല പൗരൻമാരായി മാറുന്നതിനും ഇവ കുട്ടികളെ സഹായിക്കും.

നാട്യശാസ്ത്രവും കൂടിയാട്ടവും

പി.കെ.ജി നന്പ്യാർ
പേജ്: 172 വില: ₹ 230
കേരള സാഹിത്യ അക്കാദമി, തൃശൂർ

കൂടിയാട്ടത്തിന്‍റെ ചതുർവിധാഭിനയത്തെ ഭാരതമുനിയുടെ നാട്യശാസ്ത്രസിദ്ധാന്ത പ്രകാരം പരിശോധിക്കുകയും വിശലകലനം ചെയ്യുകയും ചെയ്യുന്ന ഗ്രന്ഥം. കൂത്തന്പലത്തിന്‍റെ നിർമാണശൈലി ഉൾപ്പെടെ കൂടിയാട്ടവുമായി ബന്ധപ്പെട്ട സൂക്ഷ്മകാര്യങ്ങളെപ്പോലും പരാമർശിക്കുന്നു.

Indian Catholic Saints

ഡോ. ജോസഫ്
കെ. തോമസ്
പേജ്: 246 വില: ₹ 499
എടിസി പബ്ലിഷേഴ്സ്,
ബംഗളൂരു
ഫോൺ: 7090100444

ഇന്ത്യൻ കത്തോലിക്ക സഭയിൽനിന്നു വിശുദ്ധർ, വാഴ്ത്തപ്പെട്ടവർ, ധന്യർ, ദൈവദാസർ തുടങ്ങിയ പദവികളിൽ എത്തിയിട്ടുള്ളവരെ പരിചയപ്പെടുത്തുന്ന ഇംഗ്ലീഷ് ഗ്രന്ഥം. വിശുദ്ധമായ ജീവിതം നയിക്കാൻ പ്രചോദനം നൽകുന്ന ഗ്രന്ഥംകൂടിയാണിത്. ചരിത്രപരവും ആധ്യാത്മികവുമായ പശ്ചാത്തലത്തിൽ അവരുടെ ജീവിതങ്ങളെ പരിശോധിക്കുന്നു.