Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sales

ഇ20: വിവാദം കൂടുതല്‍ ശക്തമാകുന്നു

കോട്ടയം: രാജ്യത്ത്‌ ഇ20 (20ശതമാനം എഥനോള്‍) പെട്രോള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയതിനു പിന്നാലെ വാഹനങ്ങളുടെ സുരക്ഷ, മൈലേജ്‌, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെച്ചൊല്ലിയ വിവാദം കൂടുതല്‍ ശക്തമാകുന്നു.

ഇ10 നിലവാരത്തിനായി രൂപകല്‍പന ചെയ്‌ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നത്‌ റബര്‍ ഹോസുകള്‍, സീലുകള്‍, ഒ-റിംഗുകള്‍, ഗാസ്‌കറ്റുകള്‍, ചില ഫ്യൂവല്‍ ലൈന്‍ ഘടകങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല തേയ്‌മാനത്തിന് ഇടയാക്കാമെന്നും ടര്‍ബോചാര്‍ജ്‌ഡ്‌ എന്‍ജിനുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഓട്ടോമോറ്റീവ്‌ റിസേര്‍ച്ച്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (എആർഎഐ)യുടെ പരീക്ഷണ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

400 മുതല്‍ 806 മണിക്കൂര്‍ വരെ എന്‍ജിന്‍ ഡ്യൂറബിലിറ്റി പരീക്ഷണങ്ങളാണ് ഇതിനായി നടത്തിയത്‌. അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചയും ശക്തമായി. ഇ20 കാരണം മൈലേജ്‌ കുറയുമോ, പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ്‌ കൂടുമോ, ഇന്ധന സംവിധാനത്തിന്‍റെ ആയുസ്‌ കുറയുമോ എന്ന ചോദ്യങ്ങളാണ്‌ ഉയരുന്നത്‌.

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ്‌ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്സ്‌ ഇ20 നയത്തെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്‍റെ എഥനോള്‍ റോഡ്‌മാപ്പിനുള്ള നിര്‍ദേശത്തില്‍ ഒരു പ്രധാന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ20 ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ഏകദേശം ആറ്‌ ശതമാനം വരെ കുറവ്‌ പ്രതീക്ഷിക്കാമെന്നും നിലവിലുള്ള ഇ10 വാഹനങ്ങളെ സംരക്ഷിക്കാന്‍ ഇ10 പെട്രോള്‍ സംരക്ഷണ ഗ്രേഡ്‌ ഇന്ധനമായി ഇ20-നൊപ്പം ലഭ്യമാക്കണം എന്നുമാണു സംഘടന ശിപാര്‍ശ ചെയ്‌തത്‌.

ഇ10 പെട്ടെന്ന്‌ പിന്‍വലിച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക്‌ മെറ്റീരിയല്‍ കംപാറ്റിബിലിറ്റിയിലും എന്‍ജിന്‍ കാലിബ്രേഷനിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും മൈലേജ്‌, ഡ്രൈവബിലിറ്റി, ദീര്‍ഘകാല ഡ്യൂറബിലിറ്റി എന്നിവയെ ബാധിക്കാമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതേസമയം, സമീപകാലത്ത്‌ സംഘടനയും വാഹന നിര്‍മാതാക്കളും നടത്തിയ വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങളിലും സര്‍വീസ്‌ ഡാറ്റയിലും ഇ20 മൂലമുള്ള വ്യാപക വാഹന തകരാറുകള്‍ക്ക്‌ തെളിവില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള വിശദീകരണത്തില്‍ ആവര്‍ത്തിച്ചു.

പ്ലാസ്റ്റിക്‌ പാര്‍ട്ടുകളുടെ വാറന്‍റി ഇ20യുമായി ബന്ധമുണ്ടോ?

വാഹനങ്ങളിലെ ചില പ്രത്യേക പ്ലാസ്റ്റിക്‌ പാര്‍ട്ടുകള്‍ക്ക്‌ വാറന്‍റി നിരക്ക്‌ ഈടാക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഇത്‌ ഇ20 പെട്രോളിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കിടയില്‍ ഉയരുന്നുണ്ട്‌. എന്നാല്‍, വാറന്‍റി വ്യവസ്ഥയില്‍ നിര്‍മാതാക്കളുടെ വാണിജ്യനയത്തിന്‍റെ ഭാഗമായിട്ടുള്ള നിരക്ക്‌ മാത്രമാണ് ഈടാക്കുന്നതെന്നും പ്ലാസ്റ്റിക്‌ പാര്‍ട്ടുകളുടെ വാറന്‍റി നിരക്ക്‌ ഈടാക്കുന്നതില്‍ ഇ20യുമായി ബന്ധമില്ലെന്നാണു ചില വാഹന ഡീലര്‍മാര്‍ നല്‍കുന്ന വിശദീകരണം.

Business

ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ 15 ന്

തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്‍റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്‍റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.

15 ന് രാവിലെ ഒന്പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.

ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.

Business

10,000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മിൽമ

കൊച്ചി: 2030-31 സാമ്പത്തികവർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമയുടെ ലക്ഷ്യമെന്ന് ചെയർമാൻ കെ.എസ്. മണി.

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച കേരള റീട്ടെയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ട്. ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും വരുമാനം വർധിപ്പിക്കും.

സംസ്ഥാനത്തെ പാലിന്‍റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും വലിയതോതിലുള്ള നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ട്.

അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകൻ സുധീർ രാജ രവീന്ദ്രൻ, അസോ. പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, സിസിസിഐ പ്രസിഡന്‍റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്‍റ് ബിബു ബി. പുന്നൂരാൻ എന്നിവർ പ്രസംഗിച്ചു.‌

വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡുകൾ കോൺക്ലേവിൽ വിതരണം ചെയ്തു.

Business

എൽപിജി പ്രതിസന്ധിയിൽ അയവില്ല; ഇന്‍ഡക്‌ഷന്‍ കുക്കറിന്‍റെ വില്പന കുതിക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ എൽപിജി ക്ഷാമത്തിൽ ആശ്വസിക്കാറായിട്ടില്ല. കേരളത്തിൽ നിരവധി ഹോട്ടലുകളാണ് ഇപ്പോഴും പൂട്ടിക്കിടക്കുന്നത്.

വലിയ ഹോട്ടലുകൾ പ്രവര്‍ത്തനസമയം കുറച്ചിട്ടുമുണ്ട്. വീടുകളെയും എൽപിജി പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്‍ഡക്‌ഷന്‍ കുക്കറുകളുടെ വില്പന കുത്തനെ ഉയർന്നു.

ഗാർഹിക ഉപയോക്താക്കളാണ് ഇന്‍ഡക്‌ഷന്‍ കുക്കറിനെ ആശ്രയിക്കുന്നത്. വീടുകളിലേക്കു മാത്രമല്ല ചെറുകിട ഹോട്ടലുകളും ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍ വാങ്ങുന്നതായിട്ടാണ് ഹോം അപ്ലയൻസസ് ഷോപ്പുകളിൽനിന്നു ലഭ്യമാകുന്ന വിവരം.

സ്റ്റോക്ക് അപര്യാപ്തം

ഇന്‍ഡക്‌ഷന്‍ കുക്കറിന് ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വിലിയ ചെലവില്ലാതിരുന്നതുകൊണ്ട് മിക്ക ഷോപ്പുകളിലും നാമമാത്ര സ്റ്റോക്കുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, വളരെ പെട്ടെന്നാണു കാര്യങ്ങൾ മാറി മറിഞ്ഞത്.

ദിവസങ്ങളുടെ വ്യത്യാസത്തിൽ ഡിമാൻഡ് 65 മുതൽ 70 ശതമാനം വരെ ഉയർന്നു. അതോടെ പലയിടത്തും ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ ഉയർന്ന ഡിമാൻഡ് എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കൂടുതൽ സ്റ്റോക്കെടുക്കാനും വ്യാപാരികൾ മടിക്കുന്നു.

ഏകദേശം 1,200 രൂപ മുതല്‍ ഇന്‍ഡക്‌ഷന്‍ കുക്കറുകൾ ലഭ്യമാണ്. നാല് കുക്ക് ടോപ്പുള്ളവയ്ക്ക് 25000 മുതൽ 29000 രൂപവരെയാണു വില. 2500 രൂപവരെ വിലയുള്ള കുക്കറുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റുപോകുന്നത്. ഗ്രാമീണ മേഖലകളേക്കാള്‍ നഗരങ്ങളിലാണ് ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍ക്ക് വില്പന കൂടുതല്‍.

ഓൺലൈനിലും ഇൻഡക്‌ഷൻ കുക്കറുകളുടെ വില്പന വർധിച്ചിട്ടുണ്ട്. സാധാരണയുള്ളതിനെക്കാൾ മൂന്നിരട്ടിയോളം വിലപന ഉയർന്നതായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിന്‍റെ പ്രതിനിധി പറഞ്ഞു. ആമസോണ്‍ പ്ലാറ്റ്ഫോമിൽ മാത്രം 20 മുതൽ 25 ശതമാനംവരെ വില്പന വർധിച്ചു. കേരളത്തിൽ എല്‍പിജിയുടെ 90 ശതമാനത്തിലധികവും ഗാര്‍ഹിക ഉപയോക്താക്കളാണ്.

Kerala

ക്രിസ്മസ് ആഘോഷം; കുടിച്ചത് 332.62 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.

24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.

അതേസമയം ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

 

 

Kerala

സപ്ലൈകോയ്ക്ക് മാ‍‍‌‍‍‍‌ർക്കറ്റിംഗ് സ്ട്രാറ്റജി വേണം : മന്ത്രി പി. രാജീവ്‌

കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്‍റെ കാലമാണെന്നും അതിനാൽ മാ‍‍‌‍‍‍‌ർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്‌. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up