Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicles

പൊളിച്ചത് 388 എണ്ണം മാത്രം ബാക്കി വാഹനങ്ങൾ എവിടെപ്പോയി ?

കോട്ടയം: പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന്‌ ഒഴിവാക്കി മലിനീകരണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വാഹനം പൊളിക്കല്‍ നയത്തോട്‌ മുഖം തിരിച്ച്‌ സംസ്ഥാനം.

കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചിട്ട്‌ അഞ്ച്‌ വര്‍ഷമാകുമ്പോഴേക്കും കേരളത്തില്‍ ഒരു അംഗീകൃത പൊളിക്കല്‍ കേന്ദ്രം പോലും പൂര്‍ണ സജ്ജമായിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിവരാവകാശ മറുപടിയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രം (ആർവിഎസ്എഫ്- Registered Vehicle Scrapping Facility) വഴി പൊളിച്ചത്‌ 388 വാഹനങ്ങള്‍ മാത്രമാണ്.

2025ല്‍ ഒരു വാഹനമാണ് ഇത്തരത്തില്‍ പൊളിച്ചത്‌. 2026ല്‍ ഇതുവരെ 387 വാഹനങ്ങള്‍ പൊളിച്ചു. അതേസമയം അംഗീകൃത വാഹനം പൊളിക്കല്‍ കേന്ദ്രംവഴി വാഹനം പൊളിച്ച്‌ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്‌ ഇതുവരെ 12 പേര്‍ മാത്രമാണ്. പഴയ വാഹനം പൊളിച്ച്‌ പുതിയത്‌ വാങ്ങുന്നവര്‍ക്ക്‌ 25 ശതമാനം വരെ നികുതി ഇളവ്‌ കേന്ദ്രനയ പ്രകാരം ഉണ്ട്‌. 2023ല്‍ കേരളവും ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കിയിരുന്നു.

സര്‍ക്കാര്‍ കണക്കെടുത്ത 2253 വാഹനങ്ങള്‍ എവിടെ?

കേരളം 2023ല്‍ വാഹന സ്‌ക്രാപ്പിംഗ്‌ നയത്തിനു തുടക്കമിട്ടു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ അംഗീകൃത കേന്ദ്രങ്ങൾ വഴി പൊളിച്ചുനീക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തില്‍ 2506 വാഹനങ്ങള്‍ സ്‌ക്രാപ്പ്‌ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്‌. 2023 ഫെബ്രുവരി 28നകം നടപടി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ തീരുമാനം നടപ്പിലാക്കാനായില്ലെന്ന്‌ പിന്നീട്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന്‌ കേന്ദ്രത്തിന്‍റെ 2023-24ലെ പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിഷയം വീണ്ടും പരിശോധിച്ചു. സംസ്ഥാന സര്‍ക്കാര്‍, കെഎസ്‌ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ പുതിയ കണക്ക്‌ തയാറാക്കി.

ഇതില്‍ 1436 സര്‍ക്കാര്‍ വാഹനങ്ങളും 720 കെഎസ്‌ആര്‍ടിസി വാഹനങ്ങളും ഒരു തദ്ദേശ സ്ഥാപന വാഹനവും അഞ്ച്‌ സ്വയംഭരണ സ്ഥാപന വാഹനങ്ങളും 91 പൊതുമേഖലാ സ്ഥാപന വാഹനങ്ങളും ഉള്‍പ്പടെ ആകെ 2,253 വാഹനങ്ങളാണ് കണ്ടെത്തിയത്‌. ഇവ സ്‌ക്രാപ്പ്‌ ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്‌. ഇതോടെ 2023ലെ ആദ്യ കണക്കായ 2506ല്‍നിന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞ വാഹനങ്ങളുടെ എണ്ണം 2253 ആയി. ഈ കുറവിന്‍റെ കാരണം സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പദ്ധതിയുടെ അടുത്തഘട്ടമായി സംസ്ഥാനത്ത്‌ മൂന്നു മേഖലകളിലായി ആർവിഎസ്എഫ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോയി. എന്നാല്‍, 2025-26 കാലയളവില്‍ ആർവിഎസ്എഫ് വഴി സ്‌ക്രാപ്പ്‌ ചെയ്‌ത വാഹനങ്ങളുടെ എണ്ണം 388 മാത്രമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്‌.

മൂന്ന്‌ മേഖല, മൂന്ന്‌ കേന്ദ്രം, ഒന്നും പൂര്‍ണ സജ്ജമല്ല

കേരളത്തെ തെക്ക്‌, മധ്യം, വടക്ക്‌ എന്നിങ്ങനെ തിരിച്ച്‌ ഓരോ ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്‍ണ സജ്ജമായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയ്‌ക്കായി സ്റ്റീല്‍ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിന്‍റെ ചുമതലയില്‍ ചേര്‍ത്തല എസ്‌എന്‍പുരത്തും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്‌ ജില്ലകള്‍ അടങ്ങുന്ന മധ്യമേഖലയ്‌ക്കായി കെഎസ്‌ആര്‍ടിസി-സിംകോയുടെ ചുമതലയില്‍ എടപ്പാളിലും കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ അടങ്ങുന്ന വടക്കന്‍ മേഖലയ്‌ക്കായി സ്റ്റീല്‍ ഇന്‍ഡസ്‌ട്രിയല്‍ ലിമിറ്റഡിന്‍റെ ചുമതലയില്‍ കണ്ണൂര്‍ അഴീക്കലുമാണ് ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല.

 

Kerala

മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒന്നരക്കൊമ്പൻ

മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.

രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.

ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

Kerala

ഭൂട്ടാൻ വാഹനക്കടത്ത്: താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ഉടൻ നോട്ടീസ് നൽകും

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.

താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.

ദുല്‍ഖറിൽനിന്ന് ഇഡി വിവരങ്ങള്‍ തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡി നീക്കം.

അമിത് ചക്കാലയ്ക്കലിന്‍റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വീടുകളടക്കം 17 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില്‍ പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്‍റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലുമാണ് നിലവില്‍ ഇഡി റെയ്ഡ് തുടരുകയാണ്.

കോയമ്പത്തൂര്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്‍റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള്‍ ലീസിന് നല്‍കിയിരിക്കുകയാണ്.

ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.

വാഹനം വിട്ടുനല്‍കണമെന്ന നടന്‍റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.

ഇന്ത്യയിലേക്ക് ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്‍കുന്ന വിവരം.

National

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിവ്; നിയമഭേഗതിയുമായി കേന്ദ്രം

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി.

പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്‍റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. ടോൾ പിരിവിൽ സുതാര്യത വർധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

പണമിടപാടുകൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.

Latest News

Corehub Up