Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dissolved

ഡികെ മന്ത്രിസഭ വികസിപ്പിച്ചതിനു പിന്നാലെ അഴിച്ചുപണി‍‍?

ബംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിനു പിന്നാലെ അഴിച്ചുപണി.

മന്ത്രിസഭയിൽ ഇടംലഭിക്കാത്തതിനെത്തുടർന്ന് ഏതാനും മുതിർന്ന നേതാക്കൾ കലാപക്കൊടി ഉയർത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചർച്ചകൾക്കായി ഡൽഹിയിലെത്തി.

കഴിഞ്ഞ മൂന്നാംതീയതിയാണ് 19 മന്ത്രിമാരെ ഉള്‍പ്പെടുത്തി ഡി.കെ. ശിവകുമാര്‍ മന്ത്രിസഭ വികസിപ്പിച്ചത്.

വകുപ്പ് വിഭജനത്തിലും ഏതാനും നേതാക്കളെ തഴഞ്ഞതിലും ഇതിനുപിന്നാലെ അതൃപ്തി ഉടലെടുക്കുകയായിരുന്നു. ഹൈക്കമാന്‍ഡുമായി പ്രശ്നം ചർച്ച ചെയ്യുകയാണ് ശിവകുമാറിന്‍റെ ലക്ഷ്യം.

International

ജപ്പാനിൽ പാർലമെന്‍റ് പിരിച്ചുവിട്ടു

ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രി സനായി തകായിച്ചി കാലാവധി തീരും മുന്പേ പാർലമെന്‍റ് പിരിച്ചുവിട്ടു.

ഫെബ്രുവരി എട്ടിനു തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണു റിപ്പോർട്ട്. തകായിച്ചിയുടെ ജനപിന്തുണ വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണു നടപടി.

ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകായിച്ചി മൂന്നു മാസം മുന്പാണ് അധികാരമേറ്റത്. തകായിച്ചിയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സമീപകാല തെരഞ്ഞെടുപ്പുകളിൽ വളരെ മോശം പ്രകടനമാണു കാഴ്ചവച്ചത്.

അതേസമയം, മൂന്നുമാസത്തെ പ്രകടനംകൊണ്ടുതന്നെ തകായിച്ചി വലിയ ജനപ്രിയ നേതാവായി. 70 ശതമാനം ജനപിന്തുണ അവർക്കുണ്ടെന്നാണു സർവേകൾ പറയുന്നത്.

Latest News

Corehub Up