Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Event

യുപിയിലെ "ഛാത്രോൺ കീ ഗൂഞ്ച്': രാഹുലിന്‍റെ പരിപാടിക്കുള്ള അനുമതി പിൻവലിച്ചു

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നടത്താനിരുന്ന വിദ്യാർഥി സംഗമ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്‍റെ (വിദ്യാർഥികളുടെ പ്രതിധ്വനി) അനുമതി പിൻവലിച്ചു.

നാളെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള കെ.പി. കോളജ് ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിയാണു കോളജ് അധികൃതരായ കെ.പി. ട്രസ്റ്റ് റദ്ദാക്കിയത്.

കോളജ് ഗ്രൗണ്ട് കായികപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

തടയാനാകില്ല:രാഹുൽ

പ്രയാഗ്‌രാജിലെ ഛാത്രോൺ കീ ഗൂഞ്ച് പരിപാടി സാധ്യമായ ഏതു വിധേനയും നടത്താതിരിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ കുറ്റപ്പെടുത്തി.

വിദ്യാർഥികളുടെ പ്രതിധ്വനിയെപ്പോലും അവർ ഭയപ്പെടുന്നു എന്നത് വ്യക്തമാണെന്നും സർക്കാർ എത്ര ശ്രമിച്ചാലും വിദ്യാർഥികളുടെ ശബ്‌ദം ഉയർത്തുന്നതിൽനിന്നു തന്നെ തടയാനാകില്ലെന്നും രാഹുൽ കുറിച്ചു.

Latest News

Corehub Up