Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heatstroke

പെയിന്‍റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്‍റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണു പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കിടെയായിരുന്നു സംഭവം.

സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണു തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്‍റെ പിന്‍ഭാഗത്തും നെറ്റിയിലും പൊള്ളലേറ്റിട്ടുണ്ട്.

ഛർദി, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി മോഹനന്‍ പറഞ്ഞു. കോതമംഗലത്തെ ആശുപത്രയില്‍ ചികിത്സ തേടി.

Kerala

കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു

കട്ടപ്പന : കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു. ഇരുപതേക്കര്‍ താഴത്തുവീട്ടില്‍ അജീഷിനാണ് ജോലിക്കിടെ പൊള്ളലേറ്റത്. കുന്തളംപാറയിലെ വര്‍ക്ക്‌ഷോപ്പില്‍ മരപ്പണിക്കിടെയാണ് കൈത്തണ്ടയില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് കൈയില്‍ കെട്ടിയിരുന്ന വാച്ച് അഴിച്ച് പരിശോധിച്ചപ്പോള്‍ കുമിളകള്‍ രൂപപ്പെട്ടതായി കണ്ടത്.

ഇദ്ദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അജീഷിന് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ല. ഹൈറേഞ്ചില്‍ പകല്‍സമയങ്ങളില്‍ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ജോലിസമയം ക്രമീകരിക്കണമെന്നും ധാരാളം ശുദ്ധജലം കുടിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.

Kerala

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞുവീണു

കണ്ണൂർ: ജില്ലയിൽ കടുത്ത ചൂടിനെത്തുടർന്ന് സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണർ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സനൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞുവീണതും. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

National

ടിവികെ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ്(37)ആണ് മരിച്ചത്. റാലി നടക്കുന്നതിനിടയിൽ ഇദ്ദേഹം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതരസംസ്ഥാന തൊഴിലാളിയായ സിറാജ് ഇരുപത് വർഷം മുമ്പാണ് ഭാര്യയ്ക്കും മകനും മകൾക്കുമൊപ്പം സേലത്തെത്തിയത്. നിർമാണ തൊഴിലാളിയായ ഇയാൾ കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയ്ക്ക് വിധേയനായിരുന്നു.

അതേസമയം സിറാജിന്‍റെ മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരും ടിവികെ അനുയായികളും തമ്മിൽ വാക്കുത്തർക്കമുണ്ടായി. തങ്ങളെ പാർട്ടി അനുയായികൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.

 

Latest News

Corehub Up