Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Industry

സ്വകാര്യ ബസ് സര്‍വീസിനെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ നിര്‍ണായക ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് പഠന സമിതി സര്‍ക്കാരിനു കൈമാറി.

ബസുകളുടെ കാലാവധി 22ല്‍നിന്ന് 25 വര്‍ഷമായി ഉയര്‍ത്തുക, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാന്‍ അവസരം നല്‍കുക എന്നിവയാണ് സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍.

എംഎസ്എംഇ പരിഗണന നല്‍കി ബസ് സര്‍വീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുമെന്ന് സമിതി ശിപാര്‍ശ ചെയ്യുന്നു.

പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയില്‍ വാടകയ്ക്കെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സര്‍വീസ് ക്രമീകരിക്കുക.

ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ മൂന്ന് പേര്‍ എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴില്‍ വകുപ്പിന്‍റെ പരിഗണനയ്ക്ക് വിടാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപ വത്കരിക്കേണ്ടതിന്‍റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാര്‍ഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും റിട്ട.ഡിജിപി കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രധാന ശിപാർശകൾ

  • നിലവിലെ നികുതി ഘടനയില്‍ മാറ്റം വരുത്താതെ പ്രതിമാസം വാഹന നികുതി അടയ്ക്കാന്‍ ഉടമകള്‍ക്ക് സൗകര്യമൊരുക്കണം.
  • ബസുകളുടെ കാലാവധി 25 വര്‍ഷമാക്കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തണം.
  • യാത്ര ഫ്യുവല്‍സ് പമ്പുകളില്‍നിന്ന് ഡീലര്‍ നിരക്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇന്ധനം ലഭ്യമാക്കണം.
  • അവധി ദിവസങ്ങളില്‍ നല്‍കുന്ന പ്രത്യേക പെര്‍മിറ്റുകള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണം
  • സുരക്ഷയെ ബാധിക്കാത്ത രീതിയില്‍ ബസുകളില്‍ പരസ്യം പതിക്കാന്‍ അനുമതി നല്‍കണം.
  • സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് വഴി സ്വകാര്യ ബസുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം പരിശോധിക്കണം.
  • പ്രിയദര്‍ശിനി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളില്‍ സമയക്രമം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടിയുണ്ടാകണം.

SUNDAY DEEPIKA

വിമാനക്കച്ചവടത്തിലെ സീക്രട്ട് ബ്രോക്കർമാർ!

അമേരിക്കൻ പ്രസിഡന്‍റ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ എന്ന ജംബോജെറ്റ് വിമാനത്തിന്‍റെ ജർമൻ പതിപ്പാണ് 10+01 എന്ന കൗതുകകരമായ കാൾസൈനുള്ള, എയർബസ് എ350-941 വിമാനം.

ഇക്കഴിഞ്ഞ തിങ്കളും ചൊവ്വയും ഇന്ത്യാ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഫ്രീഡ്രക് മഴ്സ് മ്യൂണിക്കിൽനിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് തിരിച്ചുമെല്ലാം പറന്നത്, പടിഞ്ഞാറൻ ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കാൺറാഡ് ആഡനൗറിന്‍റെ പേരിട്ട, ഏറ്റവും ആധുനികമായ വാർത്താവിനിമയ, പ്രതിരോധ സജ്ജീകരണങ്ങളെല്ലാമുള്ള പറക്കുന്ന ചാൻസലർ ഓഫീസ് തന്നെയായ ഈ ഇരട്ട എൻജിൻ എയർബസ് വിമാനത്തിലായിരുന്നു. മാധ്യമങ്ങളിൽ ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.

ഇനി, ജർമനിയുടെ ദേശീയ അഭിമാന ചിഹ്നങ്ങളിലൊന്ന് എന്നുപറയാവുന്ന ഈ വിമാനം, കുറേ വർഷങ്ങൾക്കുശേഷം ഇറാൻ സർക്കാരിന്‍റെ ഔദ്യോഗിക വിമാനമായി പറന്നുനടക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കുക.

സങ്കല്പമല്ല, നടന്ന സംഭവം

ദശാബ്ദങ്ങളായി അമേരിക്കയുടെയും യൂറോപ്പിന്‍റെയും ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക-വാണിജ്യ-സാങ്കേതിക ഉപരോധത്തിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ഇറാൻ, എല്ലാ വിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കേ, വെറുമൊരു പടിഞ്ഞാറൻ വിമാനമല്ല, ജർമൻ ചാൻസലറുടെ മുൻ വിമാനം‌തന്നെ അമേരിക്കയെയും യൂറോപ്പിനെയും അമ്പരപ്പിച്ച് കൈക്കലാക്കി, ഔദ്യോഗിക വിമാനമാക്കിയെന്നത് ശരിക്കും സംഭവിച്ചതാണ്- 14 കൊല്ലം മുമ്പ്.

എയർബസ് കമ്പനി 1989ൽ നിർമിച്ച, ഒരു എയർബസ് എ310-304 വിമാനമാണ്, അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്ത ഈ പഴയ കഥയിലെ നായകൻ. പഴയ കിഴക്കൻ ജർമനിയിലെ എയർലൈനായിരുന്ന ഇന്‍റർഫ്ളൂഗ്, ഈ വിമാനം എയർബസിൽനിന്നു വാങ്ങിയത് 1989 ജൂൺ മുപ്പതിനായിരുന്നു.

ഡിഡിആർ-എബിബി എന്നായിരുന്നു അന്നത്തെ രജിസ്ട്രേഷൻ. വൈകാതെ കിഴക്കും പടിഞ്ഞാറും ജർമനികൾ ഒന്നായി. തുടർന്ന്, 1991 ഓഗസ്റ്റ് 30ന് ഏകീകൃത ജർമനിയുടെ വ്യോമസേന, അപ്പോഴേക്കും ഇല്ലാതെയായിരുന്ന ഇന്‍റർഫ്ളൂഗിന്‍റെ ഈ വിമാനം ഏറ്റെടുത്ത് ചാൻസലറുടെ ഔദ്യോഗിക വിമാനമാക്കി. ഫെഡറൽ റിപ്പബ്ളിക് ഓഫ് ജർമനിയുടെ ആദ്യ പ്രസിഡന്‍റായിരുന്ന തിയോഡോർ ഹോയിസിന്‍റെ പേരിട്ട വിമാനം പിന്നെ അടുത്ത പത്തുകൊല്ലം, 10+22 എന്ന മിലിട്ടറി കാൾ സൈനോടെ, ജർമൻ ചാൻസലറെയും മറ്റ് ഉന്നത നേതാക്കളെയും വഹിച്ച് പറന്നു.

വിമാനം വില്പനയ്ക്ക്

കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്, പഴയതായിത്തുടങ്ങിയിരുന്ന ഈ വിമാനം ഒഴിവാക്കാൻ 2011ൽ ജർമൻ സർക്കാർ തീരുമാനിക്കുന്നതോടെയാണ്. സർക്കാർ ചട്ടമനുസരിച്ച്, ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊക്കെ, വിമാനം വിൽക്കാനുണ്ട് എന്ന അറിയിപ്പ് ഇടുകയും ചെയ്തു. എന്തായാലും ഒടുവിൽ വിമാനം വാങ്ങിയത്, കിഴക്കൻ യൂറോപ്പിലെ ഏതോ ഒരു രാജ്യം ആസ്ഥാനമായ, ഇപ്പോഴും ഒരു രേഖകളിലും പേരില്ലാത്ത, ഒരു ഇൻവെസ്റ്റ്മെന്‍റ് ഗ്രൂപ്പായിരുന്നു. ആ കമ്പനി യുക്രെയിനിൽ, പഴയ വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു കമ്പനിക്ക് വൈകാതെ മറിച്ചുവിൽക്കുകയും ചെയ്തു. ആ കമ്പനിയുടെ പേരും ഇപ്പോഴും എവിടെയുമില്ല.

അവരുടെ പക്കൽനിന്ന് വിമാനം വാങ്ങിയത് ഇറാനിലെ മാഹാൻ എയർവേയ്സായിരുന്നു- 2011 നവംബറിൽ. ഇപി-വിഐപി എന്ന പുതിയ ഇറാൻ രജിസ്ട്രേഷനും കിട്ടിയ വിമാനത്തിന്‍റെ കാബിൻ വിഐപി ഉപയോഗത്തിനായി പുനർക്രമീകരിക്കുകയും ചെയ്തു.

20 കൊല്ലം ജർമൻ ചാൻസലറുടെ ഔദ്യോഗിക വിമാനമായിരുന്ന 10+2 അങ്ങിനെ ഇപി-വിഐപിയായുള്ള രണ്ടാം ജന്മത്തിൽ ഇറാൻ ഭരണാധികാരികളെയും വഹിച്ച് പറന്നുതുടങ്ങി. മൂന്നുകൊല്ലത്തിനു ശേഷം, 2014 മാർച്ചിൽ, അവ്യക്തമായ കാരണങ്ങളാൽ, വിമാനത്തിന്‍റെ രജിസ്ട്രേഷനിലെ വിഐപി, എംഎംഎക്സ് ആക്കി മാറ്റി- അപ്പോഴും നടത്തിപ്പുചുമതല മാഹാൻ എയറിനുതന്നെയായിരുന്നുവെങ്കിലും..

പിറ്റേക്കൊല്ലം, 2015 നവംബറിൽ, വീണ്ടുമൊരു രജിസ്ട്രേഷൻ മാറ്റംകൂടി നടന്നു. ഇപി-എംഎംഎക്സ്, ഇപി-ടിഎച്ച്ആർ ആയതോടൊപ്പം ഉടമയും മാറി. മാഹാൻ എയറിൽനിന്ന് ടെഹ്റാൻ എയർലൈൻ ഏറ്റെടുത്ത വിമാനത്തിന്‍റെ പറക്കലുകൾ പക്ഷേ അവിടെ അവസാനിക്കുകയായിരുന്നു. ടെഹ്റാൻ വിമാനത്താവളത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള വിമാനം 2015നു ശേഷം പറന്നിട്ടേയില്ല.

വിലക്കിന്‍റെ കാലത്തെ പറക്കൽ

ഇനി, മുകളിൽ പറഞ്ഞ സമയക്രമം വീണ്ടും ശ്രദ്ധിക്കുക. അമേരിക്കയിൽ നിർമിച്ച എൻജിനുകളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ഫിറ്റുചെയ്ത്, യൂറോപ്യൻ കമ്പനിയായ എയർബസ് യൂറോപ്പിൽ നിർമിച്ച ഈ വിമാനം ഇറാൻ വാങ്ങുന്ന 2011, ആണവായുധം ഉണ്ടാക്കുന്നത് തടയാനെന്ന പേരിൽ ഇറാനെതിരേ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധം മൂർധന്യാവസ്ഥയിൽ എത്തിയ വർഷമായിരുന്നു.

വിമാന വില്പന നടന്ന 2011 നവംബറിൽതന്നെയാണ് അമേരിക്കയിൽ ഒബാമ ഭരണകൂടം, ഇറാനെ ലക്ഷ്യമിട്ടുള്ള ഉപരോധം കുറേ മേഖലകളിലേക്കുംകൂടി വ്യാപിപ്പിക്കാനും കർശനമാക്കാനും തീരുമാനിച്ചത്. 2010ൽ അമേരിക്ക പാസാക്കിയ കോംപ്രിഹെൻസീവ് ഇറാൻ സാങ്ഷൻസ്, അക്കൗണ്ടബിലിറ്റി ആൻഡ് ഡൈവെസ്റ്റമെന്‍റ് (സിഐഎസ്എഡിഎ) അനുസരിച്ചായിരുന്നു, ഒരു രാജ്യത്തിന്‍റെ നാനാമുഖമായ വികസനം അപ്പാടെ തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധ വ്യാപനം. അമേരിക്കയുടെ ഉപരോധത്ത പിന്തുണയ്ക്കുക മാത്രമല്ല, ഇറാന്‍റെ ആണവമോഹങ്ങളെ മുളയിലേ നുള്ളാൻ തനതായ ഉപരോധ വ്യവസ്ഥകളും ചട്ടങ്ങളും നടപ്പാക്കുകയും ചെയ്തിരുന്നു, ഈ വർഷങ്ങളിൽ തന്നെ ജർമനിയുൾപ്പെട്ട യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ.

ഉപരോധം കടുക്കുന്തോറും അതിനെ മറികടക്കാനുള്ള വഴികളും കണ്ടുപിടിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുയല്ലാതെ മാർഗമില്ലാതിരുന്ന ഇറാൻ, വ്യോമയാന മേഖലയിൽ അങ്ങിനെ കണ്ടെത്തിയ മാർഗമാണ്, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് ആഗോള സെക്കൻഡ്ഹാൻഡ് വിമാന മാർക്കറ്റിലെത്തുന്ന വിമാനങ്ങൾ രണ്ടോ മൂന്നോ ഇടനിലക്കാർവഴി സ്വന്തമാക്കുക എന്നത്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധം നടപ്പാക്കുന്നതിനായി യുഎസ് ട്രഷറി വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ഈ വിമാന കൈമാറ്റം അറിഞ്ഞ് പൊട്ടിത്തെറിക്കുകയും അതിവിപുലമായ അന്വേഷണം നടത്തുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ഒരു രേഖകളിലും വിമാനം ജർമനിയിൽനിന്ന് വാങ്ങിയ കമ്പനിയുടെയോ അവർ മറിച്ചുവിറ്റ കമ്പനിയുടെയോ ആ കമ്പനിയിൽനിന്ന് മാഹാൻ എയർ വാങ്ങിയതിന്‍റെയോ ഒരു വിശദാംശങ്ങളുമില്ല! ഇത്തരം ഇടപാടുകളുടെ രഹസ്യാത്മകത എത്രത്തോളമുണ്ട് എന്നതിന്‍റെ തെളിവ്!

Business

ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചു

കൊച്ചി: ഡോ. മൂപ്പൻസ് എഐ ആൻഡ് റോബോട്ടിക്സ് സെന്‍റർ കോഴിക്കോട് യുഎൽ സൈബർപാർക്കിൽ ആദ്യത്തെ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചു.

വ്യവസായ നവീകരണത്തിലും പ്രശ്നപരിഹാരത്തിലും വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായപ്രമുഖരെയും പണ്ഡിതന്മാരെയും ഇന്നൊവേഷൻ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതായിരുന്നു പരിപാടി.

ഓട്ടോമേഷൻ, സാങ്കേതിക വെല്ലുവിളികളെക്കുറിച്ച് 30ലധികം കമ്പനികൾ പരിപാടിയുടെ ഭാഗമായി വിവരങ്ങൾ പങ്കുവച്ചു. സംസ്ഥാനതല സ്റ്റുഡന്‍റ് ഹാക്കത്തണിന്‍റെ മുന്നോടിയായാണു പരിപാടി നടത്തിയത്.

Business

രാജ്യാന്തര സമുദ്ര ഗവേഷണ സിമ്പോസിയത്തില്‍ വ്യവസായ സംഗമം

കൊച്ചി: നവംബര്‍ നാലു മുതല്‍ ആറുവരെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തില്‍ (മീകോസ് 4) വ്യവസായ സംഗമം സംഘടിപ്പിക്കും. നവംബര്‍ അഞ്ചിനു രാവിലെ പത്തിനാണു സംഗമം.

സമുദ്രോത്പന്ന കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിര്‍മാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികള്‍ വ്യവസായ സംഗമത്തില്‍ പങ്കെടുക്കും.

സമുദ്രോത്പന്ന കയറ്റുമതി, സമുദ്രകൃഷി മേഖലകളെ ആശ്രയിക്കുന്ന കര്‍ഷകര്‍, വ്യാപാരികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 30ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ജോ കിഴക്കൂടന്‍, ഫോണ്‍ : 9445153671.

Latest News

Corehub Up