Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigated

മെസിയുടെ പേരിലെ തട്ടിപ്പ്; 136 കോടി എവിടെനിന്ന്?

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ ഫുട്ബോൾ മത്സരത്തിനായി കൊണ്ടുവരുമെന്നു പ്രഖ്യാപനം നടത്തുകയും ഒടുവിൽ സ്പോണ്‍സർ പിൻവലിയുകയും ചെയ്തത സംഭവത്തിൽ 100 കോടിയിലധികം മുടക്കിയ കരാറിലെ പണത്തിന്‍റെ സ്രോതസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കും.

ഇത് സംബന്ധിച്ചുള്ള കായിക വകുപ്പിന്‍റെ റിപ്പോർട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുന്നിലാണ്. 136 കോടി രൂപ അർജന്‍റൈൻ ഫുട്ബോൾ ടീമിനു കൈമാറാൻ സമാഹരിച്ചത് എവിടെനിന്നാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും.

കൂടാതെ, മുൻ സർക്കാരിന്‍റെ കാലത്ത് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷനുമായി സൗഹൃദമത്സരം നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഇ മെയിലിലൂടെ ചർച്ച നടത്തിയ സർക്കാർ സംവിധാനത്തിനു പുറത്തുള്ള പൊന്നാനി എംഇഎസ് കോളജിലെ പ്രഫസറായ അമീറ ഐഷാ ബീഗത്തിനെ നിയോഗിച്ചത് ആരുടെ താത്പര്യത്തിലാണെന്നതും പരിശോധിക്കും.

അബ്ദുറഹ‌്മാൻ കായികമന്ത്രിയായിരുന്നപ്പോൾ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഇമെയിലുകൾ ഇവർക്കും അയച്ചതായും വ്യക്തമായി.

ആദ്യഘട്ടത്തിൽ എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും മെയിലുകൾ തയാറാക്കിയിരുന്നതു താനാണെന്നും ഇവർ സമ്മതിക്കുന്നുണ്ട്. സ്പോണ്‍സറെ തെരഞ്ഞെടുത്തതിലും വലിയ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

കായികമന്ത്രിയും ചീഫ് സെക്രട്ടറിയും നൽകിയ വാക്കാലുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്പോണ്‍സറെ തെരഞ്ഞെടുത്ത്. ടെൻഡർ ക്ഷണിക്കൽ ഉൾപ്പെടെയുള്ള ഒരു കാര്യവും നടത്താതെയായിരുന്നു സ്പോണ്‍സർഷിപ്പ് നൽകിയത്.

Kerala

തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്നു പറയണം: വി.ഡി. സതീശന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരു കുറ്റം ചെയ്താലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണു പ്രതിപക്ഷത്തിനുള്ളത്.

എന്നാല്‍, ഈ കേസില്‍ എസ്‌ഐടിക്കുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും തന്ത്രി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്വേഷണസംഘത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്നു പറയണം. മുന്‍ ദേവസ്വം പ്രസിഡന്‍റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അതു പറഞ്ഞിട്ടുണ്ട്. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമാക്കണം.

അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്‍റെ വഴിക്കു പോകണമെന്നും സതീശന്‍ പറഞ്ഞു. കൊച്ചി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ലത്തീന്‍ സഭ ഒരിക്കലും അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. കെപിസിസി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മേയറെ കണ്ടെത്തിയത്. ഇത്തരം വിഷയങ്ങളില്‍ സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുത്. മേയര്‍ ആ സമുദായാംഗമല്ലെന്നും ഈ വിവാദത്തിന്‍റെ ആവശ്യം ഇല്ലെന്നും സതീശന്‍ പറഞ്ഞു

Latest News

Corehub Up