Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.K. Shailaja

America

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം; കെ.കെ. ഷെെലജയും വി.ടി. ബൽറാമും മുഖ്യാതിഥികൾ

ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 വർഷത്തെ ദേശീയ കമ്മിറ്റിയുടെയും ഹൂസ്റ്റൺ ചാപ്റ്ററിന്‍റെയും പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ നടന്നു.

മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ഷെെലജ ഭദ്രദീപം കൊളുത്തി അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വി.ടി. ബൽറാം എംഎൽഎ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.

ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമലോകം ഇന്ന് മലീമസമാകുന്ന സാഹചര്യത്തിലും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.കെ. ഷെെലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മലയാള മാധ്യമ പ്രവർത്തനത്തിന്‍റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് വി.ടി. ബൽറാം പറഞ്ഞു.

പലപ്പോഴും ജനാധിപത്യ മൂല്യങ്ങളുമായി ബന്ധമില്ലാത്ത രീതിയിൽ മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് റിപ്പോർട്ടിംഗ് നടത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ഇന്ത്യ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. അമേരിക്കയിലും കേരളത്തിലുമായി പ്രസ് ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

സത്യസന്ധവും മാതൃകാപരവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന മാധ്യമശ്രീ പുരസ്കാരം, കേരളത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.

 

Kerala

സണ്ണി ജോസഫിനും കെ.കെ. ശൈലജ‍യ്ക്കും അപരന്മാർ

ഇരിട്ടി: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ പേരാവൂരിൽ സണ്ണി ജോസഫിനും കെ.കെ.ശൈലജയ്ക്കും അപരന്മാർ. രണ്ടു സ്ഥാനാർഥികൾക്കും രണ്ടു വീതം ‌അപരന്മാരാണുള്ളത്.

സണ്ണി ജോസഫിന് അപരന്മാരായി കരിക്കോട്ടക്കരി കൊട്ടുകപ്പാറ സ്വദേശി സണ്ണി ജോസഫ്, എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി എന്നിവരാണ് മത്സര രംഗത്തുള്ളത്.

കണ്ണാടിപ്പറന്പ് സ്വദേശിനി എ.വി. ശൈലജ, ചാവശേരി സ്വദേശിനി സി. ഷൈലജ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ അപരകൾ. പേരാവൂർ മണ്ഡലത്തിൽ ആകെ 22 പേരാണ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.

District News

കെ.കെ. ശൈലജ ഫോറം 26 സത്യവാങ്മൂലം മറന്നു

ഇരിട്ടി: പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയക്ക് പത്രികാസമർപ്പണത്തോടൊപ്പമുള്ള ഫോം 26 സത്യവാങ്മൂലം ചേർക്കാൻ വിട്ടു പോയി. ഇക്കാര്യം വരണാധികാരി ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഫോറം 26 തയാറാക്കി എത്തിക്കുന്നത് വരെ ഒന്നര മണിക്കൂറോളം സ്ഥാനാർഥി ഓഫീസിൽ ഇരിക്കേണ്ടി വന്നു.

പേരാവൂർ മണ്ഡലത്തിൽ തനതായ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുവാൻ മണ്ഡലത്തെ മൂന്ന് തവണപ്രതിനിധീകരിച്ച യുഡിഎഫ് എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കെ.കെ. ശൈലജ പറഞ്ഞു.

വിജയിച്ചാൽ ഹെറിറ്റേജ് ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കൊട്ടിയൂരമ്പലം മാസ്റ്റർ പ്ലാൻ, ജിമ്മി ജോർജ് സ്പോർട്സ് കോംപ്ലക്സ് പഴശി ടൂറിസം ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും കെ.കെ. ശൈലജ പറഞ്ഞു.

പണം, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയായി കെ.കെ. ശൈലജയ്ക്ക് 54,85,053 ലക്ഷം രൂപയും ഭർത്താവിന്‍റെ പേരിൽ 13,42,021 ലക്ഷം രൂപയുമുണ്ട്. സ്ഥലം ,വാഹനം, വീട് എന്നിവ ഉൾപ്പെടെ സ്ഥാനാർത്ഥിയുടെ പേരിൽ 36,57,500 ലക്ഷവും ഭർത്താവിന്‍റെ പേരിൽ 73, 28,200 രൂപയും ഉൾപ്പെടെ മൊത്തം 1,78,12,774 കോടി രൂപയാണ് ആസ്തി . വിവിധ ബാങ്കുകളിലായി ഭർത്താവിന് 8,66,429.39 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.

 

Latest News

Corehub Up