Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead

ഓർബൻ പുറത്ത്; ഹംഗറിയെ നയിക്കാൻ മഗ്യാര്‍

ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്‍റ് തെരഞ്ഞെ‌ടുപ്പിൽ അമേരിക്കൻ പക്ഷപാതിയും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഓർബന് പരാജയം. തുടർച്ചയായ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം കുറിച്ച് പീറ്റര്‍ മഗ്യാര്‍ നേതൃത്വം നല്‍കുന്ന ടിസാ പാര്‍ട്ടി അട്ടിമറിജയം നേടി. 199 സീറ്റുള്ള പാര്‍ലമെന്‍റിൽ 138 സീറ്റോടെ വ്യക്തമായ മേധാവിത്വമാണ് ടിസാ പാര്‍ട്ടി നേട‌ിയത്.

പുതിയ സർക്കാർ രൂപവത്കരിക്കാൻ എത്രയും വേഗം പാർലമെന്‍റ് വിളിച്ചുകൂട്ടാൻ പ്രസിഡന്‍റിനോട് മഗ്യാർ ആവശ്യപ്പെട്ടു. മേയ് അഞ്ചിനു മുൻപ് പുതിയ സർക്കാർ അധികാരമേൽക്കുമെന്ന് മഗ്യാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെയും റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെയും അടുത്ത ചങ്ങാതിയായ ഓർബനിത് അമ്പരപ്പിക്കുന്ന തിരിച്ചടിയാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിനുശേഷം ഹംഗറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഇത്തവണയുണ്ടായത്. വോട്ടെടുപ്പുദിനം വൈകുന്നേരം 6.30 വരെ 77 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്.

അഴിമതിക്കെതിരായും ആരോഗ്യം, പൊതുഗതാഗതം തുടങ്ങിയ ദൈനംദിന വിഷയങ്ങളിലുമൂന്നിയാണ് ഓർബന്‍റെ മുൻകാല വിശ്വസ്തൻകൂടിയായ മാഗ്യാർ പ്രചാരണം നടത്തിയത്. യൂറോപ്യൻ യൂണിയനുമായും നാറ്റോയുമായും ഹംഗറി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മഗ്യാർ പറഞ്ഞു.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുക്രെയ്ന് പെട്ടെന്ന് യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകുന്നതിനോട് യോജിക്കുന്നില്ലെന്നു പറഞ്ഞ മഗ്യാർ, യുക്രെയ്‌നിനായുള്ള 90 ബില്യൺ സഹായത്തിന് തടസം നൽക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക മുരടിപ്പും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഓർബന്‍റെ പരാജയത്തിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. പുടിന്‍റെ അടുത്ത സുഹൃത്തായ ഓർബൻ യുക്രെയ്നുള്ള യൂറോപ്യൻ യൂണിയൻ സഹായങ്ങളെല്ലാം തടസപ്പെടുത്തിയിരുന്നു.

യൂറോപ്യൻ യൂണിയനുള്ളിലെ ചർച്ചകളുടെ വിവരം റഷ്യയുമായി പങ്കുവച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. യൂറോപ്യൻ ബ്ലോക്കിനുള്ളിൽ റഷ്യക്കുവേണ്ടി ഹംഗറി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു.

Sports

ശ്രീകാന്തും തൻവിയും നയിക്കും

ജർമനി: ജർമൻ ഓപ്പണ്‍ സൂപ്പർ 300 ബാഡ്മിന്‍റൻ ടൂർണമെന്‍റിൽ ഇന്ത്യൻ സംഘത്തെ കിഡംബി ശ്രീകാന്തും ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് തൻവി ശർമയും നയിക്കും.

2021 ലോക ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവാണ് 31കാരനായ ശ്രീകാന്ത്.

വനിതാ സിംഗിൾസിൽ നിലവിൽ 40-ാം റാങ്കിലുള്ള 16കാരി തൻവി ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോംഗ് ലിംഗ് ചിംഗിനെ നേരിടും.

Sports

സെജിന്‍, കവിത നയിക്കും

കോട്ടയം: അഞ്ചാമത് 3x3 ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ സെജിന്‍ മാത്യുവും കവിത ജോസും നയിക്കും. ഇന്നു മുതല്‍ 31വരെ ന്യൂഡല്‍ഹിയിലെ ജെഡി ജാദവ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരള പുരുഷന്മാര്‍. വനിതകള്‍ ഗ്രൂപ്പ് എയില്‍ ബംഗാള്‍, ചണ്ഡിഗഡ് ടീമുകള്‍ക്കൊപ്പവും.

പുരുഷ ടീം: സെജിന്‍ മാത്യു, ആരോണ്‍ ബ്ലെസെന്‍ വര്‍ഗീസ്, ജെറോം പ്രിന്‍സ്, ജോഷ്വ സുനില്‍ ഉമ്മന്‍.

വനിതാ ടീം: കവിത ജോസ്, അനീഷ ക്ലീറ്റസ്, ആര്‍. ശ്രീകല, വി.ജെ. ജയലക്ഷ്മി.

Sports

സി.കെ. നായിഡു ട്രോഫി: കേരളത്തെ വരുണ്‍ നായനാർ നയിക്കും

തിരുവനന്തപുരം: ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരേയുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

വരുണ്‍ നായനാരാണ് ടീമിന്‍റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഋഷികേശ് എൻ. തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. വെള്ളിയാഴ്ച മുതൽ തുന്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

ടൂർണമെന്‍റിൽ നാല് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ജമ്മു കാശ്മീർ, മേഘാലയ, ഗോവ, ജാര്‍ഖണ്ഡ് എന്നീ ടീമുകൾക്കെതിരേയാണ് മത്സരങ്ങൾ. ഇതിൽ മേഘാലയ ഒഴികെ മറ്റ് മൂന്ന് ടീമുകളുമായുള്ള മത്സരങ്ങളുടെയും വേദി കേരളം തന്നെയാണ്.

കേരള ടീം: വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), കൃഷ്ണനാരായണ്‍ എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോണ്‍ റോജർ, മാനവ് കൃഷ്ണ, പവൻ ശ്രീധർ, ഋഷികേശ് എൻ., അഭിറാം എസ്., പവൻ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായർ, ജിഷ്ണു എ., രോഹൻ നായർ, അനുരാജ് എസ്.

Sports

ലീഡ് ഉയര്‍ത്തി ബാഴ്‌സ

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ എഫ്‌സി ബാഴ്‌സലോണ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം വര്‍ധിപ്പിച്ചു.

ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച ബാഴ്‌സ 3-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.

19-ാം മിനിറ്റില്‍ അലെക്‌സ് ബയ്‌നയിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, റാഫീഞ്ഞ (26), ഡാനി ഓള്‍മോ (65), ഫെറാന്‍ ടോറസ് (90+6) എന്നിവരിലൂടെ കറ്റാലന്‍ ടീം ജയം സ്വന്തമാക്കി. മത്സരത്തിനിടെ ഷോള്‍ഡറിനു പരിക്കേറ്റ് ഓള്‍മോ മൈതാനംവിട്ടിരുന്നു.

15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സയ്ക്ക് ഇതോടെ 37 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്‍റ് മുന്നില്‍. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്‍റാണ് റയലിന്. 31 പോയിന്‍റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്. വിയ്യാറയലാണ് (32) മൂന്നാമത്.

Latest News

Corehub Up