Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorandum

Malappuram

പരിവാഹൻ ഓണ്‍ലൈൻ അപാകതകൾ പരിഹരിക്കാൻ നിവേദനം നൽകി

മലപ്പുറം: പരിവാഹൻ ഓണ്‍ലൈൻ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ്് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.

പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല. നിലവിലെ നിയമങ്ങൾ വാഹന ഡീലർമാർക്കും പൊതുജനങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് ഏജൻസികൾക്കും വളരെയധികം സാന്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് സിദീഖ് മാളിയേക്കൽ, നിഷാദ് മലപ്പുറം, ആർ.ടി.സി. മജീദ് മഞ്ചേരി എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.

District News

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ കെസിവൈഎം നിവേദനം

ഫോര്‍ട്ടുകൊച്ചി: തോപ്പുംപടിയിലെ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം തോപ്പുംപടി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ മുഹമ്മദ് ഷിയാസ് എംഎല്‍എയ്ക്ക് നിവേദനം നല്‍കി.

തോപ്പുംപടി ജംഗ്ഷനിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്‌റ്റോപ്പ്, തോപ്പുംപടി ഹാര്‍ബര്‍ ബസ് സ്‌റ്റോപ്പ്, കണ്ണമാലി ബസ് സ്‌റ്റോപ്പ്, ഇടക്കോച്ചി ബസ് ഷെല്‍ട്ടര്‍, പ്യാരി ജംഗ്ഷന്‍ ബസ് ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പുനസ്ഥാപിക്കണമെന്നും നിവേദനത്തില്‍ ഉള്‍പ്പെടുത്തി.

കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, തോപ്പുംപടി യൂണിറ്റ് ആനിമേറ്ററും പതിനൊന്നാം ഡിവിഷന്‍ കൗണ്‍സിലറുമായ ജോസഫ് സുമിത്, യൂണിറ്റ് സെക്രട്ടറി മാത്യു സിജോ, വൈസ് പ്രസിഡന്‍റ് സി.എം. സെബിന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്‌നേഹ സെലിന്‍ അക്ഷയ് ആന്‍റണി, ആല്‍ഡ്രിന്‍ മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.

NRI

സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണം; ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് നിവേദനം കൈമാറി യുക്മ

ലണ്ടൻ: ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണത്തിന് നിര്‍ണായക നീക്കവുമായി ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പ്രവര്‍ത്തനം സജീവമാക്കുന്നു.

ഇതിനായി കേരള എന്‍ആര്‍ഐ & ഒസിഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026 കരട് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യുകെ സന്ദര്‍ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് മുന്നില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിവേദനവും അതോടൊപ്പം തയ്യാറാക്കിയ കരട് നിയമവും നല്‍കിയത്.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന്‍ "കേരള എന്‍ആര്‍ഐ & ഒസിഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026" എന്ന നിയമത്തിന്‍റെ കരട് എംഎല്‍എയ്ക്ക് ഔദ്യോഗികമായി കൈമാറി. ഈ നിയമനിര്‍മാണ നിര്‍ദ്ദേശം കേരളത്തിലെ എന്‍ആര്‍ഐ/ഒസിഐ മലയാളികളുടെ സ്വത്തുക്കള്‍ അനധികൃത കൈയേറ്റം, വ്യാജ രജിസ്ട്രേഷന്‍, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, വഞ്ചന, നിയമവിരുദ്ധ കൈമാറ്റങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിയമചട്ടക്കൂടാണ് ലക്ഷ്യമിടുന്നത്.

കരട് നിയമം സ്വീകരിച്ച എംഎല്‍എ, ഇത് കേരള നിയമസഭയില്‍ സ്വകാര്യ ബില്ലായോ അനുയോജ്യമായ നിയമനിര്‍മാണ നടപടികളിലൂടെയോ അവതരിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

International

ധാരണാപത്രം അന്തിമമല്ല, പാലിച്ചില്ലെങ്കില്‍ തലയിൽ ബോംബിടും: ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാനത്തിനുള്ള ധാരണാപത്രം അന്തിമമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ അതു പാലിച്ചില്ലെങ്കില്‍ അവരുടെ തലയില്‍ ബോംബിടുമെന്ന് ട്രംപ് പറഞ്ഞു.

ജി- 7 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. സമാധാന കരാര്‍ ഒപ്പുവയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ട്രംപിന്‍റെ ഭീഷണി.

“ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ വെടിവച്ചിട്ട് തിരികെ പോരും. ധാരണയ്ക്കു വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ അവരുടെ തലയില്‍ ബോംബ് വര്‍ഷിക്കും” ട്രംപ് പറഞ്ഞു.

ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ അല്‍-സിസിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്‍റെ ഭീഷണി

Latest News

Corehub Up