Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mons Joseph

Kottayam

പുതിയ ജലനയം പ്രഖ്യാപിക്കും: മന്ത്രി മോന്‍സ് ജോസഫ്

കടുത്തുരുത്തി: സംസ്ഥാനത്തിന് ഗുണപ്രദമായ വിധത്തില്‍ പുതിയ ജലനയം യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്.

കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാലകള്‍ സംഘടിപ്പി ക്കും. ഇതിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ടാവും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ജലനയം നടപ്പിലാക്കുക.

എല്ലാ നിയോജക മണ്ഡലങ്ങളിലും ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് ദീപികയ്ക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

ജലസ്രോതസുകളുടെ സംരക്ഷണം

ജലസ്രോതസുകള്‍ സംരക്ഷിക്കും. തോടുകളും കനാലുകളും മലിനമായ ദുരവസ്ഥയ്ക്കു സാധ്യമായ പരിഹാരനടപടികള്‍ കണ്ടെത്തും. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. മുമ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഫലപ്രദമല്ലെന്ന പരാതികള്‍ പരിശോധിക്കും. സംസ്ഥാന വ്യാപകമായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. ഇത്തരം പരാതികളും നിലവിലുള്ള അപാകതകളും പരിഹരിക്കും. സംസ്ഥാനമൊട്ടാകെ കുടിവെള്ള വിതരണ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കും. ജനങ്ങൾക്ക് ഉപകരിക്കുന്ന വകുപ്പാക്കി വാട്ടര്‍ അഥോറിറ്റിയെ മാറ്റിയെടുക്കുകയെന്ന സുപ്രധാനമായ ലക്ഷ്യം ഏറ്റെടുക്കുകയാണ്.

കുടിവെള്ള വിതരണത്തിലെ
പ്രതിസന്ധി

കുടിവെള്ള വിതരണത്തിൽ പ്രതിസന്ധി നിലനില്‍ക്കുന്ന ജില്ലകളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു കാര്യങ്ങള്‍ മനസിലാക്കിയശേഷം സാധ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കും.

പൈപ്പ് ഇടുന്നതിനായി റോഡുകള്‍ വെട്ടിപ്പൊളിച്ച ശേഷം പൂര്‍വസ്ഥിതിയിലാക്കാൻ കഴിയാത്ത സംസ്ഥാനമൊട്ടാകെയുള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കും. മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്തു കോമണ്‍ മിനിമം പദ്ധതി നടപ്പിലാക്കും. കൃത്യതതോടെയുള്ള ജലവിതരണത്തോടൊപ്പം തൃപ്തികരമായ റോഡ് ഗതാഗതവും നിലനിര്‍ത്താന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കും.

കനാലുകളുടെ ദുരവസ്ഥ

എംവിഐപി കനാലുകളുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കും. കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കും.

കനാലുകളിലെ കാടും അഴുക്കും നീക്കം ചെയ്യും. കാനാലുകള്‍ ശുദ്ധീകരിക്കാനും ഇവയുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ കനാല്‍ വികസനവും നവീകരണവും ജനകീയ പദ്ധതിയായി കനാല്‍ നവീകരണ പദ്ധതിക്ക് രൂപം നല്‍കും. കനാലിലൂടെയുള്ള ജലവിതരണം തൃപ്തികരമായി നടപ്പിലാക്കും. കനാലുകളോടനുബന്ധിച്ചുള്ള ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പഠിക്കും.

മീനച്ചില്‍ റിവര്‍ വാല്യൂ
പദ്ധതി

മീനച്ചില്‍ റിവര്‍ വാല്യൂ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പദ്ധതി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. പദ്ധതിയിലൂടെ പ്രഖ്യാപിച്ചതുപോലെ ആവശ്യമായ വെള്ളം കണ്ടെത്താനോ, വിതരണം നടത്താനോ പദ്ധതിയിലൂടെ കഴിയുമോയെന്ന കാര്യം ഉറപ്പില്ല.

നല്ല നിലയിലുള്ള എംവിഐപി പദ്ധതിക്ക് പ്രതിസന്ധിയുണ്ടാകുന്ന വിധത്തിലാണ് മീനച്ചില്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന പരാതിയുയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂ. വിവിധ ജലവിതരണ പദ്ധിതകളെ കുറിച്ചു ഡിപ്പാര്‍ട്ടുമെന്‍റ് പഠനം നടത്തും.

മുല്ലപ്പെരിയാറിലെ നിലപാട്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ സര്‍ക്കാരും സ്വീകരിക്കുക. കേരളത്തിന്‍റെ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന മുന്‍നിലപാട് തുടരും.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാവില്ല.

പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന നിലയില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ തമിഴ്നാടും കേരളവുമായി അഭിപ്രായസമന്വയമുണ്ടാക്കി പുതിയ ഡാം നിര്‍മാണം സാധ്യമാകുമോയെന്ന കാര്യത്തില്‍ ശ്രമം നടത്തും. ഇതിനായി രണ്ട് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാഹചര്യം വകുപ്പിന്‍റെ നേതൃത്വത്തിലുണ്ടാക്കും.

ഇതോടൊപ്പം സുപ്രീം കോടതിയില്‍ കേരളം സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും വകുപ്പുതലത്തില്‍ പ്രത്യേകമായ പരിശോധനകള്‍ നടത്തും.

കാര്‍ഷികമേഖലയ്ക്ക് ഉപകരിക്കുന്ന വിധത്തില്‍ ഇറിഗേഷന്‍ വകുപ്പിനെ ഫലപ്രദമായി മാറ്റിയെടുക്കും. കാര്‍ഷിക മേഖലയുടെ പുരോഗതിക്കു വേണ്ടി നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗദ്ധ സംഘത്തെ നിയോഗിക്കും.

Kerala

കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കും: മോൻസ് ജോസഫ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മുറുകുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിൽ സീറ്റ് വിഭജനം തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യം വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് പറഞ്ഞ കേരള കോൺഗ്രസ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. തങ്ങളുടെ സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.

അതേസമയം, കുട്ടനാട് സീറ്റിൽ അവകാശമുന്നയിച്ച് കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കുട്ടനാട് കേരള കോൺഗ്രസിന് കുത്തകപാട്ടമല്ലെന്നും സീറ്റ് ഏറ്റെടുക്കണമെന്നും അനിൽ ബോസ് പറഞ്ഞു. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.

ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് തുടങ്ങിയ സീറ്റുകൾ ആണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഇതൊന്നും വിട്ടുനിൽക്കാൻ ആകില്ലെന്നാണ് കേരള കോൺഗ്രസിന്‍റെ നിലപാട്.

Kerala

കേരള കോണ്‍ഗ്രസ്-എമ്മിന് പ്രസക്തിയില്ല; അവരില്ലെങ്കിലും യുഡിഎഫ് ജയിക്കും: മോന്‍സ് ജോസഫ് എംഎല്‍എ

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.

"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.

Kerala

കേരള കോണ്‍ഗ്രസ് പോര് മുറുകി

കോട്ടയം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ പോര്. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കു വരേണ്ടെന്നും മുന്നണിയില്‍ ചേര്‍ക്കരുതെന്നും പി.ജെ. ജോസഫും മോന്‍സ് ജോസഫും വ്യക്തമാക്കിയപ്പോൾ യുഡിഎഫിലേക്കു വിളിച്ചാലും വരില്ലെന്നും വരാന്‍ ഒരു ശതമാനവും താത്പര്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മതിമറക്കാനുള്ള വിജയം യുഡിഎഫിനില്ലെന്നും എല്‍ഡിഎഫ് വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി.

അതേസമയം, യുഡിഫില്‍ തനിച്ചു നിന്ന് ജയിക്കാമെന്നു തെളിയിച്ചുവെന്നും ജോസഫ് വിഭാഗത്തിനും കോട്ടയം ജില്ലയില്‍ അടിത്തറയുണ്ടെന്നു ജനവിധി തെളിയിച്ചതായും മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. 

ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫുണ്ടാക്കിയ നേട്ടം മറച്ചുവയ്ക്കാന്‍ ആര്‍ക്കുമാകില്ലെന്നും മോന്‍സ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ കോണ്‍ഗ്രസ്് നേതാക്കള്‍ക്കും താത്പര്യമുണ്ട്. മധ്യകേരളത്തില്‍ പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രാഷ്‌ട്രീയ അടിത്തറ ശക്തിപ്പെടുത്താന്‍ കേരള കോൺഗ്രസ് എമ്മിനെ കൂടെനിർത്തണമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും അഭിപ്രായപ്പെട്ടത്.

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച് മുന്നണി ശക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താത്പര്യപ്പെടുന്നു.

District News

ചങ്ങനാശേരിയിൽ വികസന മുരടിപ്പ്: മോൻസ് ജോസഫ്

ചങ്ങനാശേരി: ചങ്ങനാശേരിയിൽ വികസന മുരടിപ്പാണെന്നും വികസനമല്ല പൊളിക്കൽ മാത്രമാണ് ചങ്ങനാശേരിയിൽ നടക്കുന്നതെന്നും മോൻസ് ജോസഫ് എംഎൽഎ.

കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവൻഷൻ ചെറുവേലിപ്പടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൻസ് ജോസഫ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്‍റ് ജിക്കു കുര്യാക്കോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്‍റ് ജെയ്സൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, സി.ഡി. വത്സപ്പൻ, മാത്തുക്കുട്ടി പ്ലാത്താനം, ഡോ. ജോബിൻ എസ്. കൊട്ടാരം, അഡ്വ. ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശേരി, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ്‌ കാവുകാട്ട്, കെ.എ. തോമസ്, റോയി ചാണ്ടി, ലൂക്കോസ് മാമ്മൻ, കുര്യൻ തൂമ്പുങ്കൽ, ഡോ. സെബിൻ എസ്. കൊട്ടാരം, സണ്ണി മക്കൊള്ളിൽ, ഷാജി പറത്താഴെ, ജോസഫ് ആന്‍റണി, ജോർജ് അപ്രേം ആലഞ്ചേരി, ബിന്ദു രമേശ്‌, സച്ചിൻ സാജൻ ഫ്രാൻസിസ്, എൽസി രാജു, അച്ചൻ കുഞ്ഞ് തെക്കേക്കര, ബിജോയ്‌ എണ്ണക്കച്ചിറ, തങ്കച്ചൻ കല്ലുകളം എന്നിവർ പ്രസംഗിച്ചു.

District News

മധുരവേലി ഐടിഐ നഗര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഒരു കോടി അനുവദിച്ചു: മോന്‍സ് ജോസഫ്

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മധുരവേലി ഐടിഐ നഗര്‍ അംബേദ്കര്‍ ഗ്രാമത്തിന്‍റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ.

അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ ഗ്രാമങ്ങളെ തെരഞ്ഞെടുത്ത് വിവിധങ്ങളായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന വികസനപദ്ധതിയാണ് മധുരവേലി ഐടിഐ നഗര്‍ ഗ്രാമത്തിനുവേണ്ടി അനുവദിച്ചട്ടുള്ളത്.

ഈ പ്രദേശത്തെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളുവിനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയ നിവേദനത്തിന്‍റെയും പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

പദ്ധതി നിര്‍വഹണത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെയും എല്‍എസ്ജിഡി ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയറുടെയും കടുത്തുരുത്തി പഞ്ചായത്ത് ജനപ്രതിനിധികളുടെയും സ്ഥലവാസികളായ ഗുണഭോക്താക്കളുടെയും സാന്നിധ്യത്തില്‍ വികസനയോഗം വിളിച്ചുചേര്‍ത്ത് തുടര്‍ന്നുള്ള നിര്‍വഹണ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Latest News

Corehub Up